Letters
തൊഴിലാളിപ്പാർട്ടിയുടെ കപട തൊഴിലാളിസ്നേഹം
Monday, March 13, 2023 12:05 AM IST
തൊഴിലാളി പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസ്ഥാനത്തിന്‍റെ സംസ്ഥാന സെക്രട്ടറി, ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിങ് എന്ന തൊഴിലാള സംഘടനയിലെ മൈക്ക് ഓപ്പറേറ്ററെ പൊതുസമൂഹത്തിന്‍റെ മുന്പിൽ വച്ച് ശകാരിച്ച സംഭവം അങ്ങേയറ്റം വേദനാജനകവും പരിതാപകാരവുമായിപ്പോയി. വർഷങ്ങളോളം പ്രവർത്തനപരിചയമുള്ള മിടുക്കനായ തൊഴിലാളിക്കാണ് ഇത്തരത്തിലൊരു അപമാനം പാർട്ടിയിൽനിന്നു നേരിടേണ്ടി വന്നത്.

ഒരു വശത്ത് തൊഴിലാളിവർഗ്ഗ ബോധത്തെക്കുറിച്ച് ക്ലാസെടുക്കുകയും മറുവശത്ത് അതേ തൊഴിലാളിവർഗത്തെ സമൂഹത്തിനു മുന്നിൽ പുച്ഛിക്കുകയും ചെയ്യുന്ന ഇത്തരം മനോഭാവം കപട തൊഴിലാളി സ്നേഹത്തിന് ഉത്തമ ഉദാഹരണമാണ്. അധികാരത്തിന്‍റെ ഉന്മാദലഹരിയിൽ നഷ്ടപ്പെട്ടുപോവുന്ന തൊഴിലാളിവർഗസ്നേഹത്തിന്‍റെ നേർചിത്രം കൂടിയാണ് ഈ സംഭവത്തിലൂടെ പൊതുസമൂഹത്തിനുമുന്നിൽ വെളിവാക്കപ്പെടുന്നത്.

ബാബു, നെയ്യാറ്റിൻകര