Letters
അങ്ങാടിയിൽ തോറ്റതിന് കളക്ടറോട്
Monday, March 13, 2023 12:05 AM IST
‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. ആ ചൊല്ല് അന്വർത്ഥമാക്കും വിധമാണ് എറണാകുളം ജില്ലാ കളക്ടറെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയ സർക്കാർ നടപടി. കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണശാലയിലെ തീപിടിത്തം വിവാദമാവുകയും അതിനെതിരേ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖം രക്ഷിക്കുവാനുള്ള ഇത്തരമൊരു നീക്കം സർക്കാരിന്‍റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിരിക്കുന്നത്. കളക്ടറെ സ്ഥലംമാറ്റിയതിലൂടെ തീപിടിത്തത്തിന്‍റെ പൂർണ ഉത്തരവാദിത്വം കളക്ടറുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

സത്യത്തിൽ മാലിന്യ സംസ്കരണശാലയിലെ തീപിടിത്തം കാരണം പൊതുജനങ്ങൾക്കുണ്ടായ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽനിന്നും ജനങ്ങളെയും നാടിനെയും രക്ഷിക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് കളക്ടറുടെ ഭാഗത്തുനിന്നുണ്ടായത്. അഴിമതിയും തട്ടിപ്പും മൂടിവയ്ക്കാൻ ഭരണപക്ഷത്തെ നേതാവിന്‍റെ അടുത്ത ബന്ധുകൂടിയായ കരാറുകാരൻ സ്വയം നടത്തിയ തീവയ്പ്പാണ് മാലിന്യ സംസ്കരണശാലയിലുണ്ടായതെന്ന പ്രതിപക്ഷ ആരോപണം പൊതുജനമധ്യത്തിൽ ശക്തമായി. അതിനെ ചെറുക്കാൻ ഭരണപക്ഷത്തിന് കഴിയാതെവന്നപ്പോഴാണ് പഴിമുഴുവൻ കലക്ടറുടെ മേൽ ചാർത്തിയിരിക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് പഴി കലക്ടറുടെ തലയിൽ കെട്ടിവച്ചാലും അങ്ങാടിയിൽ തോറ്റു എന്ന പരമസത്യം നാടുമുഴുവൻ ഇപ്പോൾ പാട്ടായി എന്നതാണ് ഈ നടപടികൊണ്ടുണ്ടായ നേട്ടം.

എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര