ബിയറിനുള്ളിൽ മാലിന്യം: ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ ഫോറം വിധി
Tuesday, November 20, 2018 2:02 AM IST
മൂവാറ്റുപുഴ: മാലിന്യം കലർന്ന ബിയർ വിറ്റതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹേവാർഡ്സ് ബിയർ നിർമാതാക്കളായ എസ്എബി മില്ലർ ഇന്ത്യ കന്പനിയോടും വിതരണക്കാരായ ബിവറേജ് കോർപറേഷനോടും നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാരം ഫോറം ഉത്തരവായി. പശ്ചിമബംഗാൾ സ്വദേശികളായ അശീഷ് പൊഡർ, അനിരുദ്ധ സമാജ്പതി എന്നിവർ ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ചു ബിവറേജസ് കോർപറേഷന്‍റെ കളമശേരി ഔട്ട്‌ലറ്റിൽ നിന്നു വാങ്ങിയ ബിയർ കുപ്പികളിൽ മാലിന്യം കണ്ടതു സംബന്ധിച്ചായിരുന്നു ഹർജി.

വാങ്ങിയ ഒന്പതു കുപ്പികളിൽ ഉപയോഗിച്ച ഒരു കുപ്പിയിൽനിന്നു മാലിന്യം വായിൽ എത്തിയതിനെതുടർന്നു നടത്തിയ പരിശോധന എല്ലാ കുപ്പികളിലും മാലിന്യം അടിഞ്ഞതായി കാണപ്പെട്ടിരുന്നു. പരാതിപ്പെട്ടപ്പോൾ ഒരു ബാച്ചിൽ മാത്രമാണ് മാലിന്യം ഉള്ളതെന്നും പ്രസ്തുത ബാച്ച് ബിയർ മാർക്കറ്റിൽനിന്നും പിൻവലിച്ചുവെന്നും ബിയർ കന്പനി അറിയിച്ചെങ്കിലും തൊട്ടടുത്ത ദിവസം നെടുന്പാശേരി എയർപോർട്ടിനു സമീപമുള്ള ഹോട്ടലിൽനിന്നു വാങ്ങിയ ബിയറിലും മാലിന്യം കണ്ടെത്തി. ഹർജിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്ക് നൽകിയ സാന്പിളുകൾ പരിശോധിച്ച കാക്കനാട്ടെ കെമിക്കൽ അനലിറ്റിക്കൽ ലാബോറട്ടറി അധികൃതർ മാലിന്യത്തിന്‍റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു. ഇതേ തുടർന്നാണു ജില്ലാ ഉപഭോക്തൃ തർക്കപരിഹാരം ഫോറത്തിന് ഹർജി സമർപ്പിച്ചത്.


മാലിന്യം കലർന്ന ബിയർ മാർക്കറ്റിൽ വിറ്റ ബിയർ നിർമാതാവിന്‍റെയും വിതരണ സ്ഥാപനത്തിന്‍റെയും നടപടി സേവന പോരായ്മയും ന്യായരഹിത വ്യാപാര സന്പ്രദായവുമാണെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാരം ഫോറം പ്രസിഡന്‍റ് ചെറിയാൻ കെ. കുര്യാക്കോസ്, അംഗങ്ങളായ ഷീൻ ജോസ്, ബീനകുമാരി എന്നിവരുടെ ഫോറം നിരീക്ഷിച്ചു. ആയതിനാൽ ഹർജിക്കാർക്ക് 50000 രൂപ വീതം നഷ്ടപരിഹാരം നൽകാനും 10000 രൂപ വീതം കോടതി ചെലവു നൽകാനും നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി ഫെഡറേഷൻ ഓഫ് കണ്‍സ്യൂമർ ഓർഗനൈസേഷൻസ് കേരള പ്രസിഡന്‍റ് ടോം ജോസ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.