ഗുജറാത്തില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു; പിന്നില്‍ ബിജെപിയെന്നു കോണ്‍ഗ്രസ്
ഗുജറാത്തില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍  രാജിവച്ചു; പിന്നില്‍ ബിജെപിയെന്നു കോണ്‍ഗ്രസ്
Thursday, June 4, 2020 11:53 PM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ ഈ മാസം 19നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നിവരാണു രാജിവച്ചത്. ഇവരുടെ രാജിക്കു പിന്നില്‍ ബിജെപിയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

കാര്‍ജാനിലെ എംഎല്‍എയാണ് പട്ടേല്‍. ചൗധരി കപാര്‍ഡ മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. രണ്ടു പേരുടെയുടെയും രാജി സ്വീകരിച്ചതായി സ്പീക്കര്‍ അറിയിച്ചു. മാര്‍ച്ചിനു ശേഷം ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണു നിയമസഭാംഗത്വം രാജിവച്ചത്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 103 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന്‍റെ അംഗബലം 66 ആയി ചുരുങ്ങി. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റും എന്‍സിപിക്ക് ഒന്നും സീറ്റുകളാണുള്ളത്. ജിഗ്നേഷ് മേവാനിയെന്ന സ്വതന്ത്രനുമുണ്ട്. ഒമ്പതു സീറ്റുകള്‍ ഒഴിവാണ്.


കോണ്‍ഗ്രസ് രണ്ടു സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി മൂന്നു പേരെയും. കോണ്‍ഗ്രസിനു രണ്ടു സീറ്റ് വിജയിക്കുകയ ഇനി എളുപ്പമല്ല. പ്രമുഖ നേതാക്കളായ ഭരത് സോളങ്കിയും ശക്തിസിംഗ് ഗോഹിലുമാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ബിജെപിക്ക് മൂന്നു സിറ്റിംഗ് സീറ്റുകളുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.