ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന ആവശ്യം തത്കാലം മാറ്റിവയ്ക്കും. ഇന്നലെ ചേർന്ന മേൽനോട്ട സമിതി യോഗത്തിലാണു തീരുമാനം.

കൃത്യമായ പഠനം നടത്തിയശേഷം മാത്രമേ ഡാം ബലപ്പെടുത്തൽ നടപടിയിലേക്കു കടക്കാൻ പാടുള്ളൂവെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു.

ഡാമിലെ ജലത്തിന്‍റെ അളവ് സംബന്ധിച്ച വിവരം എല്ലാദിവസവും തത്‌സമയം കൈമാറണമെന്ന ആവശ്യവും കേരളം ഇന്നലെ നടന്ന യോഗത്തിൽ മുന്നോട്ടു വച്ചിട്ടുണ്ട്.


ഡാമിന്‍റെ 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗം പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം, ഡാമിനുചുറ്റും സിസിടിവി കാമറകൾ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. വള്ളക്കടവ് -മുല്ലപ്പെരിയാർ റോഡ് കല്ലിട്ടു ബാലപ്പെടുത്തുമെന്നും കേരളം യോഗത്തിൽ വ്യക്തമാക്കി.