Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആനന്ദിനുശേഷം കാൻഡിഡേറ്...
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
Previous
Next
Sports News
Click here for detailed news of all items
റൺമഴ പെയ്യിച്ച് ഇംഗ്ലണ്ട്
Wednesday, June 19, 2019 12:45 AM IST
മാഞ്ചസ്റ്റര്‍: മഴമേഘങ്ങൾ മാറിനിന്ന ഓള്‍ഡ് ട്രാഫര്‍ഡില്‍ ഇയോന്‍ മോര്ഗന് സിക്സുകള്കൊണ്ട് മഴ പെയ്യിച്ചു. സിക്സുകള്കൊണ്ട് റൺ മഴപെയ്യി ച്ചപ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തി കൂറ്റന്‍ സ്കോറിന് അടുത്തുപോലുമെത്താതെ അഫ്ഗാനിസ്ഥാന് 150 റണ്‍സിനു കീഴടങ്ങി. അഫ്ഗാനിസ്ഥാനു ജയിക്കാന്‍ 398 റണ്‍സാണ് വേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാന്റെ പോരാട്ടം 50 ഓവറില്‍ എട്ടു വിക്കറ്റിന് 247 റണ്‍സില്‍ അവസാനിച്ചു.
പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. അഫ്ഗിസ്ഥാനെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ നേടി. ഈ ലോകകപ്പില്‍ ഉണ്ടാകുമെന്നു കരുതിയ 500 റണ്‍സ് വഴങ്ങിയില്ലെന്ന കാര്യത്തില്‍ അഫ്ഗാന് ആശ്വസിക്കാം. ടോസ് നേടിയ ഇംഗ്ലണ്ട് രണ്ടാമതൊന്നാലോചിക്കാതെ ബാറ്റിംഗ്തന്നെ തെരഞ്ഞെടുത്തു. ആ തീരുമാനം വന്നപ്പോള്‍ ഇംഗ്ലണ്ട് എത്ര റണ്‍സ് എടുക്കുമെന്നാണ് കണക്കുകൂട്ടിയത്. ആദ്യ ഓവറുകളിലെ മെല്ലപ്പോക്ക് കണ്ടപ്പോള്‍ ഇംഗ്ലണ്ട് ആരാധകര്‍ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷിച്ചില്ലായിരിക്കും. എന്നാല്‍, ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനെത്തിയതോടെ പന്തുകള്‍ നിലംതൊടാതെ ബൗണ്ടറി ലൈനിനു മുകളിലൂടെ പറന്നു തുടങ്ങി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറായ 397 റണ്‍സില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടമാക്കി ഇംഗ്ലണ്ടെത്തി.
മോര്‍ഗനും ജോ റൂട്ടും ജോസ് ബട്ലറും അടുത്തടുത്ത് പുറത്തായതാണ് ഇംഗ്ലണ്ടിന്റെ സ്കോർ 400 കടക്കാതിരിക്കാന്‍ കാരണമായത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന സ്കോറാണിത്.
71 പന്തില്‍ നാലു ഫോറിന്റെയും 17 സിക്സിന്റെയും അകമ്പടിയില്‍ 148 റണ്‍സ് നേടിയ ഇയോന്‍ മോര്ഗന്, 99 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സും പായിച്ച് 90 റണ്‍സിലെത്തിയ ജോണി ബെയര്‍സ്റ്റോ, 82 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും നേടി 88 റണ്‍സ് നേടിയ ജോ റൂട്ട് എന്നിവരാണ് ഇംഗ്ലണ്ടിനെ വന്‍ സ്കോറിലേക്കു നയിച്ചത്.
തോല്‍വി ഉറപ്പായ മത്സരത്തിലും ചുമ്മാ വന്നങ്ങ് കീഴടങ്ങാന്‍ പല പോരാട്ടങ്ങളും കണ്ട ഭൂമിയില്‍നിന്നു വന്ന അഫ്ഗാന് കളിക്കാര്‍ തയാറല്ലായിരുന്നു. പോരാടിതന്നെ അവര്‍ ഇംഗ്ലണ്ടിന്റെ സ്കോറിനു മുന്നില്‍ അടിയറവു വച്ചു. വന്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാന്റെ തുടക്കം മോശമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാത്ത നൂര്‍ അലി സദ്രാനെ ജോഫ്ര ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഹഷ്മതുള്ള ഷാഹിദി (100 പന്തില്‍ 76), റഹ്മത് ഷാ (74 പന്തില്‍ 46), അസ്ഗര്‍ അഫ്ഗാന് (48 പന്തില്‍ 44), ഗുലാബദിന് നെയ്ബ് (28 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനെ മാന്യമായ തോല്‍വിയിലെത്തിച്ചത്.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒരുമിച്ച ഷാഹിദിയും ഷായും 52 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഷാഹിദിയും അസ്ഗര്‍ അഫ്ഗാനുമായുള്ള കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച സഖ്യം. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 94 റണ്‍സാണ് പിറന്നത്.
ജേസണ്‍ റോയിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ജയിംസ് വിന്‍സ് ആണ് ജോണി ബെയര്‍സ്റ്റോയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയത്. ഇരുവരും സാവധാനമാണ് കളിച്ചത്. 9.3 ഓവറില്‍ 44 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. വിന്‍സിനെ (31 പന്തില്‍ 26) ദൗലത് സര്‍ദാന്‍ പുറത്താക്കി. റൂട്ടും ബെയര്‍സ്റ്റോയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 120 റണ്‍സ് പിറന്നു. സെഞ്ചുറിക്ക് 10 റണ്‍സ് അകലെ ബെയര്‍സ്റ്റോയെ സ്വന്തം പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബ് പിടിച്ചു. 29.5 ഓവറില്‍ ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 164 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്. പിന്നീടാണ് കാണികളെ ആവേശത്തിലാക്കിയ പ്രകടനം പുറത്തുവന്നത്. മോര്‍ഗനും റൂട്ടും അടിച്ചു തകര്‍ത്തതോടെ റണ്‍സിന്റെ കുതിച്ചുകയറ്റമായിരുന്നു. 17.3 ഓവറില്‍ 189 റണ്‍സാണ് ഇരുവരും അടിച്ചു കൂട്ടിയത്.
തുടക്കത്തില്‍ പരുങ്ങിനിന്ന മോര്ഗന് ഗാംഭീര്യം പൂണ്ട 57 പന്തില്‍ സെഞ്ചുറി തികച്ചു. 28 റണ്‍സില്‍ മോര്‍ഗനെ വിട്ടുകളഞ്ഞതിന്റെ ശിക്ഷ ശരിക്കും അനുവഭിച്ചുകഴിഞ്ഞിരുന്നു അഫ്ഗാനിസ്ഥാന് അപ്പോള്‍. റഷീദ് ഖാനെ സിക്സിനു പറത്തിയാണ് ഇംഗ്ലീഷ് നായകന് സെഞ്ചുറി ആഘോഷിച്ചത്. ഈ കൂട്ടുകെട്ട് നില്ക്കുന്നതുകണ്ടപ്പോള് ഇംഗ്ലണ്ട് 400 കടന്നു പോകുമെന്നു കരുതി. റൂട്ട്് ലോകകപ്പിലെ മൂന്നാം സെഞ്ചുറിയിലെത്തുമെന്നും തോന്നി. എന്നാല്‍, 46.4 ഓവറില്‍ ഗുല്‍ബാദിന്‍ നെയ്ബിനെ സിക്സ് നേടാനുള്ള ശ്രമം റഹ്മത് ഷായുടെ കൈകളില്‍ അവസാനിച്ചു. അടുത്ത പന്തില്‍ സിക്സ് നേടിയ മോര്ഗന് ആ ഓവറിലെ അവസാന പന്തില്‍ പുറത്തായി. ഇതും റഹ്മത് ഷായാണ് പിടിച്ചത്. 17 സിക്സ് പായിച്ച് മാത്രം ഇംഗ്ലണ്ട് നായകന് 102 റണ്‍സാണ് നേടിയത്.
ജോസ് ബട്ലര് (2) പുറത്തായപ്പോൾ 47.4 ഓവറില്‍ 362 റണ്‍സ് മാത്രമായിരുന്നു. ബെന്‍ സ്റ്റോക്സിനും(2) കൂടുതലായിട്ടൊന്നും ചെയ്യാനായില്ല. അവസാനം മോയിന്‍ അലിയുടെ വെടിക്കെട്ട് ബാറ്റിംഗിനു മുന്നില്‍ അഫ്ഗാന് തളര്‍ന്നു. ഒമ്പത് പന്തില്‍ 31 റണ്‍സുമായി പുറത്താകാതെനിന്ന അലി നാലു സിക്സും ഒരു ഫോറും നേടി. ഒരു റണ്ണുമായി ക്രിസ് വോക്സ് പുറത്താകാതെനിന്നു.
റണ്‍സിന്റെ പെരുമഴയിലും 10 ഓവറില്‍ 68 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ഗുല്‍ബാദിന്‍ നെയ്ബും 85 റണ്‍സിന് മൂന്നു വിക്കറ്റുമായി ദൗലത് സര്‍ദാനും ഭേദപ്പെട്ട പ്രകടനം നടത്തി.
ഒരുപിടി റിക്കാര്‍ഡുകള്‍
* 17 സിക്സ് നേടിയ മോര്ഗന് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന റിക്കാര്‍ഡ് സ്വന്തമാക്കി. 16 സിക്സുകള്‍ വീതം നേടിയ രോഹിത് ശര്‍മ, എ.ബി. ഡി വില്യേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവരുടെ പേരിലുള്ള റിക്കാര്‍ഡാണ് തകര്‍ത്തത്. ലോകകപ്പിൽ 16 സിക്സ് പറത്തിയ ക്രിസ് ഗെയ്ലായിരുന്നു ഇതുവരെ മുന്നിൽ.
* ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ കളിക്കാരനെന്ന പദവി മോര്ഗന് നേടി. 14 സിക്സുള്ള ആരോണ്‍ ഫിഞ്ചാണ് രണ്ടാമത്.
* 71 പന്ത് നീണ്ട മോര്‍ഗന്റെ ഇന്നിംഗ്സില്‍ മൂന്നു ഡിഫന്‍സീവ് ഷോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്.
* ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറികളില്‍ നാലാമത്തേതാണ് മോര്ഗൻ കുറിച്ചത്. 57 പന്തില്‍നിന്നാണ് ഇംഗ്ലീഷ് നായകന് സെഞ്ചുറി നേടിയത്. 2011 ലോകകപ്പില്‍ കെവിന് ഒ ബ്രിയന്റെ 50 പന്തിലെ സെഞ്ചുറിയാണ് ഏറ്റവും വേഗമേറിയത്. 2015 ലോകകപ്പില്‍ ഗ്ലെന്‍ മാക്സ് വെല്‍, 52 ബോള്‍ സെഞ്ചുറിയുമായി എ.ബി. ഡിവില്യേഴ്സ് എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.
* ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്റ്സ്മാനാണു മോർഗൻ. 193 സിക്സാണ് ഇംഗ്ലീഷ് നായകന്റെ പേരിലുള്ളത്. ജോസ് ബട്ലര് (123), ആന്‍ഡ്രു ഫ്ളിന്റോഫ് (92) എന്നിവരാണ് പിന്നില്‍.
* ഓൾഡ് ട്രാഫർഡിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ് ഇംഗ്ലണ്ടിന്റെ 397 റണ്‍സ്.
* അഫ്ഗാനെതിരെ 25 സിക്സാണ് ഇംഗ്ലണ്ട് നേടിയത്. ഏകദിനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ എണ്ണം. ഇംഗ്ലണ്ടിന്റെതന്നെ പേരിലുണ്ടായിരുന്ന 24 സിക്സായിരുന്നു നേരത്തത്തേത്. ഈ മത്സരത്തില്‍ 21 ഫോറാണ് ഇംഗ്ലണ്ട് നേടിയത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം
ത്രില്ലടിപ്പിച്ച് ഗുകേഷ്
അന്പന്പോ... അശുതോഷ്
അറ്റലാന്റ കടക്കാതെ ലിവർപൂൾ
തോൽക്കാതെ ലെവർകൂസെൻ
കോട്ടയത്തിന് ഇരട്ട ജയം
ഗോകുലം ടീം സെലക്ഷൻ
ദക്ഷിണേഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിന് ഇന്നു തുടക്കം
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
കലിംഗ കീഴടക്കാൻ
നദാൽ പുറത്ത്
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം
ജോസേട്ടൻ!
ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ നാളെ
റൊമാരിയൊ തിരിച്ചെത്തുന്നു
റാഫേൽ നദാൽ തിരിച്ചെത്തി
ജൂണിയർ ബാസ്കറ്റ്
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം
ത്രില്ലടിപ്പിച്ച് ഗുകേഷ്
അന്പന്പോ... അശുതോഷ്
അറ്റലാന്റ കടക്കാതെ ലിവർപൂൾ
തോൽക്കാതെ ലെവർകൂസെൻ
കോട്ടയത്തിന് ഇരട്ട ജയം
ഗോകുലം ടീം സെലക്ഷൻ
ദക്ഷിണേഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിന് ഇന്നു തുടക്കം
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
കലിംഗ കീഴടക്കാൻ
നദാൽ പുറത്ത്
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം
ജോസേട്ടൻ!
ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ നാളെ
റൊമാരിയൊ തിരിച്ചെത്തുന്നു
റാഫേൽ നദാൽ തിരിച്ചെത്തി
ജൂണിയർ ബാസ്കറ്റ്
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
More from other section
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
Kerala
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
National
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
International
പവന് 400 രൂപ കുറഞ്ഞു
Business
More from other section
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
Kerala
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
National
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
International
പവന് 400 രൂപ കുറഞ്ഞു
Business
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടക്കു...
Top