ദിലീപിനു സുരക്ഷയൊരുക്കി സ്വകാര്യസംഘം
ദിലീപിനു സുരക്ഷയൊരുക്കി സ്വകാര്യസംഘം
Saturday, October 21, 2017 1:09 PM IST
കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണം തേടി. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന ഏജൻസിയുടെ സഹായമാണു നടൻ തേടിയത്. സുരക്ഷാ ഏജൻസിയിലെ മൂന്നു പേരെ ഇതിനകംതന്നെ ദിലീപിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചതായാണു ലഭ്യമാകുന്ന വിവരം.

തണ്ടർ ഫോഴ്സിന്‍റെ പ്രതിനിധികൾ ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിന്‍റെ വീട്ടിൽ എത്തിയതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തായത്. വെള്ളിയാഴ്ച രാവിലെ പത്തോടെ നാലു സുരക്ഷാ വാഹനങ്ങളുടെ അകന്പടിയോടെ രണ്ട് ആഡംബരക്കാറുകളിലാണു സ്വകാര്യ സുരക്ഷാസംഘം ദിലീപിന്‍റെ വീട്ടിലെത്തിയത്. അര മണിക്കൂറിനുശേഷം സംഘം മടങ്ങി.

സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയുടെ സഹായം തേടിയെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ദിലീപോ അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല. എന്നാൽ, സംഭവം ശ്രദ്ധയിൽ പെട്ടതായും സംഘത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും നടി ആക്രമണത്തിനിരയായ കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് വ്യക്തമാക്കി. സ്വകാര്യ സുരക്ഷാവിഭാഗത്തിന്‍റെ സംരക്ഷണം നടൻ ആവശ്യപ്പെട്ടോയെന്ന് അന്വേഷിക്കും. തന്‍റെ ജീവനു ഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി ദിലീപ് പോലീസിൽ പരാതിയൊന്നും നൽകിയിട്ടില്ല. സ്വകാര്യ ഏജൻസിയുടെ സംരക്ഷണം ദിലീപ് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും എസ്പി വ്യക്തമാക്കി.

സ്വകാര്യ ഏജൻസിക്കു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള അനുമതിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണു പോലീസ് അന്വേഷിക്കുക. ഇതിന്‍റെ ഭാഗമായി അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം കൊട്ടാരക്കരയിൽ വച്ചു പോലീസ് തണ്ടർഫോഴ്സിന്‍റെ വാഹനം ഇന്നലെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചു. പോലീസ് വാഹനം പിടിച്ചപ്പോൾ സംഘത്തിന്‍റെ കൈവശം കൈത്തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു.


തോക്കു കൈവശം വയ്ക്കാൻ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നതായി കണ്ടതിനെത്തുടർന്ന് ഇവരെ വിട്ടയയ്ക്കാൻ നിർദേശം നൽകിയതായി എ.വി. ജോർജ് വ്യക്തമാക്കി. രാജ്യത്തു 11 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണു തണ്ടർ ഫോഴ്സ്. മലയാളിയായ ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ പി.എ. വത്സന്‍റെ നേതൃത്വത്തിലാണു തണ്ടർ ഫോഴ്സിന്‍റെ കേരള ഘടകം പ്രവർത്തിക്കുന്നത്.
തോക്ക് അടക്കമുള്ള ആയുധങ്ങൾ കൈവശം വയ്ക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ 1000 ഓളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ടെന്നാണു വിവരം.

സുരക്ഷാഭടന്മാരെ പോലീസ് ചോദ്യംചെയ്തു

കൊട്ടാരക്കര: നടൻ ദിലീപിനു സുരക്ഷ ഒരുക്കുന്ന സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരുടേതുപ്പെടെ രണ്ട് വാഹനങ്ങൾ കൊട്ടാരക്കര പോലീസ് പിടികൂടി. ഇവരെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയും വാഹനങ്ങൾ പരിശോധിച്ചശേഷം വിട്ടയക്കുകയും ചെയ്തു.

തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയുടെ വാഹനങ്ങളും ജീവനക്കാരുമായിരുന്നു ഇവരെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആലുവയിലെ ദിലീപിന്‍റെ വീട്ടിലെത്തിയ ഈ വാഹനങ്ങൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.