ശബരിമല സുരക്ഷ: പോലീസ് ഉന്നത യോഗം ഇന്ന്
ശബരിമല സുരക്ഷ: പോലീസ് ഉന്നത യോഗം ഇന്ന്
Thursday, November 8, 2018 2:10 AM IST
തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനു ശബരിമല നടതുറന്നപ്പോഴുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തുന്നതിനടക്കം പോലീസ് ഉന്നതതല യോഗം ഇന്നു ചേരും. മണ്ഡല- മകരവിളക്കു കാലത്തു സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച പ്രാഥമിക ചർച്ചയും നടത്തും.

നിലവിലുള്ള ക്രമീകരണത്തിൽ വരുത്തേണ്ട മാറ്റമാകും പ്രധാനമായും ചർച്ച ചെയ്യുക. പോലീസ് ആസ്ഥാനത്തു ചേരുന്ന ഉന്നതല യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും അടക്കമുള്ളവർ പങ്കെടുക്കും. ശബരിമലയിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം പങ്കെടുക്കും. 2,300 പോലീസും കമാൻഡോകളും ദ്രുതകർമ സേനയുമായി ഒരുക്കിയ സുരക്ഷാ സംവിധാനങ്ങൾ പാളിയതു പോലീസിനു നാണക്കേടുണ്ടാക്കിയിരുന്നു. പോലീസിനെ വെട്ടിച്ച് വനപാതയിലൂടെ അഞ്ഞൂറോളം പ്രതിഷേധക്കാർ ശബരിമലയിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.