കണ്ണൂരിൽ ഇനി വേണ്ടത് വിദേശ വിമാനക്കമ്പനിക്കുള്ള അനുമതി
കണ്ണൂരിൽ ഇനി വേണ്ടത്  വിദേശ വിമാനക്കമ്പനിക്കുള്ള അനുമതി
Tuesday, November 13, 2018 11:26 PM IST
കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഇനി വേണ്ടത് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള കേന്ദ്രസർക്കാരിന്‍റെ അനുമതി. ഇന്ത്യൻ വിമാനകമ്പനികൾ നടത്തുന്ന ഇന്‍റർനാഷണൽ ഫ്ലൈറ്റുകൾക്ക് സർവീസ് നടത്താനുള്ള സമ്മതം മാത്രമാണ് ഇപ്പോൾ നല്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കു കണ്ണൂരിൽനിന്നു രാജ്യാന്തര സർവീസ് നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അന്തിമാനുമതി തിങ്കളാഴ്ചയാണു ലഭിച്ചത്. ഇതനുസരിച്ച് ഇന്നലെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു.

വിദേശ വിമാന കമ്പനികൾക്കു കണ്ണൂരിൽനിന്നു സർവീസ് നടത്താനുള്ള അനുമതിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു കിയാൽ മാനേജിംഗ് ഡയറക്ടർ വി. തുളസീദാസ് ദീപികയോടു പറഞ്ഞു. കണ്ണൂരിൽനിന്നു പ്രതിവർഷം 15 മുതൽ 18 വരെ ലക്ഷം യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നത്. വിദേശ കമ്പനികൾകൂടി എത്തിയാൽ മാത്രമേ ഈ ലക്ഷ്യം പൂർണമാകുകയുള്ളൂ. പുതിയ വിമാനത്താവളം ആയതുകൊണ്ടാകാം അനുമതി വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ വിമാനത്താവളം സംബന്ധിച്ചു വിദേശ വിമാനകമ്പനികളിൽനിന്നു വളരെയേറെ അന്വേഷണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ നടക്കുന്ന ഏവിയേഷൻ ഫെസ്റ്റിൽ പങ്കെടുത്ത വിദേശകമ്പനികൾ കഴിഞ്ഞദിവസം കണ്ണൂർ‌ വിമാനത്താവളത്തിൽനിന്നു സർവീസിന് താത്പര്യം അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഉഡാൻ സർവീസ് നടത്തുന്ന റൂട്ടുകളിൽ മൂന്നു വർഷത്തേക്കു മറ്റു സർവീസുകൾ പാടില്ലെന്ന നിബന്ധനയിൽ ഇളവു ലഭിച്ചതു കണ്ണൂർ വിമാനത്താവളത്തിന് ആശ്വാസമായിട്ടുണ്ട്. ആഭ്യന്തര റൂട്ടുകളിൽ ഉഡാനിനൊപ്പം സാധാരണ സർവീസുമുണ്ടാകും.

വിമാനത്താവളത്തിനു സ്ഥലം വിട്ടുനൽകിയതിലൂടെ വീടു നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്കുവീതം ജോലി നൽകുമെന്ന വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതായി വി. തുളസീദാസ് പറഞ്ഞു. കുറച്ചുപേർക്കു വിമാനത്താവള കമ്പനിയിൽത്തന്നെ ജോലി നൽകി. ബാക്കിയുള്ളവർക്ക് എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സ്ഥാപനത്തിൽ ജോലി ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കന്നിയാത്രയ്ക്കുള്ള ടിക്കറ്റ് 55 മിനിറ്റിൽ വിറ്റുതീർന്നു

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. ഉദ്ഘാടനദിവസമായ ഡിസംബർ ഒമ്പതിന് രാവിലെ പത്തിന് അബുദാബിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ടിക്കറ്റുകളാണ് മിനിറ്റുകൾക്കകം വിറ്റുപോയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബുക്കിംഗ് തുടങ്ങുന്നുവെന്ന് എയർഇന്ത്യ എക്സ്പ്രസിന്‍റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലുടെ സിഇഒ കെ. ശ്യാംസുന്ദറാണ് അറിയിച്ചത്. തൊട്ടുപിന്നാലെ 12.40ന് ബുക്കിംഗ്തുടങ്ങി. 1.35ന് ടിക്കറ്റുകൾ മുഴുവൻ തീരുകയും ചെയ്തു.

അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യു ടിക്കറ്റിന് 9848.01 രൂപയും എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റിന് 33439.01 രൂപയുമായിരുന്നു ബുക്കിംഗ് തുടങ്ങിയപ്പോഴുള്ള നിരക്ക്. എന്നാൽ മിനിറ്റുകൾക്കകം നിരക്ക് കുതിച്ചുകയറി. ആയിരത്തോളം പേര്‍ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് വില കുത്തനേ ഉയരാന്‍ കാരണമായത്. എക്സ്പ്രസ് വാല്യു ടിക്കറ്റിന് 25,000 രൂപയോളമായിരുന്നു ബുക്കിംഗ് അവസാനിക്കുമ്പോഴത്തെ നിരക്ക്. 186 സീറ്റുള്ള ബോയിംഗ് 737–800 വിമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഈ വിമാനം ഡിസംബർ എട്ടിന് വൈകുന്നേരം തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തിക്കും.

സിജി ഉലഹന്നാൻ

അബുദാബിയിൽനിന്നു കണ്ണൂരിലേക്കുള്ള നിരക്ക് 720 യുഎഇ ദിർഹത്തിൽ ബുക്കിംഗ് തുടങ്ങിയ ടിക്കറ്റുകളും ഒരു മണിക്കൂറിനകം വിറ്റുപോയി. ഒമ്പതിന് രാത്രി 9.05ന് റിയാദിലേക്കും 10ന് ദോഹയിലേക്കുമുള്ള ടിക്കറ്റുകളുടെയും ബുക്കിംഗ് നടക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പത് മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തീരുമാനിച്ചിരുന്നുവെങ്കിലും ഡിജിസിഎയുടെ അനുമതി ലഭിക്കാൻ വൈകിയതാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാൻ വൈകിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വിമാന സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.