ഖാദി ബോർഡിനെതിരേ നടൻ മോഹൻലാൽ 50 കോടിയുടെ മാനനഷ്ടക്കേസിനു നോട്ടീസ് അയച്ചെന്നു ശോഭനാ ജോർജ്
ഖാദി ബോർഡിനെതിരേ നടൻ മോഹൻലാൽ 50 കോടിയുടെ  മാനനഷ്ടക്കേസിനു നോട്ടീസ് അയച്ചെന്നു ശോഭനാ ജോർജ്
Friday, February 15, 2019 1:32 AM IST
തിരുവനന്തപുരം: ഖാദി ബോർഡിനെതിരെ നടൻ മോഹൻലാൽ 50 കോടിരൂപയുടെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചെന്നു ഖാദി ബോർഡ് വൈസ് ചെയർപേഴ്സണ്‍ ശോഭനാ ജോർജ്. ബോർഡ് തന്നെ അപമാനിച്ചുവെന്നു കാണിച്ചാണു മോഹൻലാൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഖാദി ബോർഡ് വിറ്റാലും ഇത്രയും പണം ലഭിക്കില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും ശോഭനാ ജോർജ് പറഞ്ഞു.

ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ച് പ്രമുഖ വസ്ത്ര നിർമാണ കന്പനിയുടെ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോർഡ് കമ്പനിക്കും മോഹൻലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചർക്കയെ ഖാദിയുമായോ ചർക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉത്പന്നങ്ങളുടെ പരസ്യത്തിൽ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നായിരുന്നു ഖാദി ബോർഡിന്‍റെ നിലപാട്. മോഹൻലാലിനെ പോലൊരു നടൻ ഇത്തരം പരസ്യങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയാക്കുമെന്ന വക്കീൽ നോട്ടീസിനെ തുടർന്ന് ചർക്ക ഉൾപ്പെടുത്തിയ പരസ്യം പിൻവലിക്കാൻ കന്പനി തയാറായെങ്കിലും ഇതു വ്യക്തിപരമായി വലിയ അപമാനമായെന്ന വികാരമാണ് മോഹൻലാലിനുള്ളത്.

ശോഭനാ ജോർജ് പരസ്യമായി മാപ്പു പറയണമെന്നാണു മോഹൻലാലിന്‍റെ ആവശ്യം. മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നൽകാൻ തയാറായില്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളിലേക്കു കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.