കർഷക കടാശ്വാസം: അപേക്ഷ നൽകാം
Tuesday, June 18, 2019 1:13 AM IST
തിരുവനന്തപുരം: കർഷക കടാശ്വാസത്തിനുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അറിയിപ്പ് നൽകി. നിർദിഷ്ട സി ഫോമിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സർട്ടിഫിക്കറ്റ്, കർഷകനാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും അപേക്ഷയുടെ ഒരു പകർപ്പും വിവിധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ഒക്‌ടോബർ 10 നകം നൽകണം. ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളതായി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതിന്‍റെയെല്ലാം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വയ്ക്കണം.

റേഷൻ കാർഡിന്‍റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (അസൽ സമർപ്പിക്കണം), തൊഴിൽ കൃഷിയാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസൽ സമർപ്പിക്കണം), മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ, അല്ലെങ്കിൽ കരം തീർത്ത രസീതിന്‍റെ പകർപ്പ്, സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ബാങ്കിൽ വായ്പ നിലനിൽക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്‍റെ പകർപ്പ്/ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങൾ അടങ്ങിയ സ്റ്റേറ്റ്‌മെന്‍റ് എന്നീ രേഖകളാണ് അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടത്.


അപൂർണമായതും മുഴുവൻ രേഖകളില്ലാത്തതുമായ അപേക്ഷകൾ നിരസിക്കും. 2019 ഫെബ്രുവരി 28നു ശേഷം കമ്മീഷന് ലഭിച്ച അപേക്ഷകൾ സ്വീകരിച്ചിരുന്നില്ല. ഈ കാലയളവിൽ അപേക്ഷിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കണം. നേരത്തെ അപേക്ഷിച്ചവർ അതേ ലോണിൽ കടാശ്വാസത്തിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2018 ഓഗസ്റ്റ് മാസം 31 വരെയും മറ്റുജില്ലകളിലെ കർഷകർ 2014 മാർച്ച് 31 വരെയും സഹകരണബാങ്കുകളിൽ നിന്ന് എടുത്തതും കുടിശികയായതുമായ വായ്പകളാണ് കടാശ്വാസത്തിന് പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.