ഗവർണറുടെ ഭാഷ ബിജെപിയുടേത്: ലീഗ്
Monday, December 16, 2019 1:18 AM IST
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പ്രസ്താവന ബിജെപിയുടെ ഭാഷയിലുള്ളതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കേരളം ഒറ്റക്കെട്ടായാണ് ബില്ലിനെതിരേ പ്രതികരിക്കുന്നത്.

സംസ്ഥാന സർക്കാരും ആ വികാരത്തിനൊപ്പമാണ്. സംസ്ഥാനങ്ങളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അധികാരം ഗവർണർക്കില്ല. കേന്ദ്രനിയമങ്ങളെല്ലാം അപ്പടി അനുസരിക്കണമെന്ന ഗവർണറുടെ തീട്ടൂരം കേരളത്തിൽ വിലപ്പോകില്ല. ഏകാധിപത്യ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. പൗരത്വ ബില്ലിനെതിരായ സമരങ്ങളിൽ സജീവമായ ജനങ്ങൾ ഗവർണറുടെ വാദങ്ങളെ അംഗീകരിക്കില്ലെന്നും മജീദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.