സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്‍റെ വനിതാരത്‌ന പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
Thursday, January 23, 2020 11:18 PM IST
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്‍റെ 2019ലെ വനിതാരത്‌ന പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുക.

പ്രവർത്തന മേഖലകളിൽ കാഴ്ചവച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹൃസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി പത്തിന് മുമ്പ് അതത് ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. മറ്റു വ്യക്തികൾക്കോ സംഘടനകൾക്കോ ശിപാർശയായും അപേക്ഷ നൽകാം.


ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 ൽ അപേക്ഷ നൽകിയവർ ഈ വർഷം അപേക്ഷ നൽകേണ്ടതില്ല.

വിശദവിവരങ്ങൾ directorate.wcd@ker ala.gov.in ലും ജില്ലാ വനിതാ ശിശുവികസന ഓഫീസ്/ ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.