കാർഷിക വിളവെടുപ്പിനു തദ്ദേശ സ്ഥാപനങ്ങൾ നടപടി കൈക്കൊള്ളണം
കാർഷിക വിളവെടുപ്പിനു  തദ്ദേശ സ്ഥാപനങ്ങൾ  നടപടി കൈക്കൊള്ളണം
Thursday, April 2, 2020 12:19 AM IST
തിരുവനന്തപുരം: പല കാർഷിക ഉത്പന്നങ്ങളും വിളവെടുപ്പിന്‍റെ സമയമായതിനാൽ അതിവു വേണ്ട ക്രമീകരണങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കാർഷികോത്പന്നങ്ങൾ സമാഹരിക്കുന്നതിനു കേന്ദ്രസർക്കാരും നിർദേശങ്ങൾ നല്കിയിട്ടുണ്ട്. കുരുമുളകു പോലുള്ള വിളകൾ എടുക്കേണ്ട സമയമാണിത്. കർഷകർതന്നെ ആ വിളവുകൾ എടുത്തു സൂക്ഷിക്കണം. ഏലത്തിനു കീടനാശിനികൾ അടിക്കാനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.