ഇടതുമുന്നണി യോഗം നാളെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമാകും
ഇടതുമുന്നണി യോഗം നാളെ മന്ത്രിമാരുടെ കാര്യത്തിൽ  തീരുമാനമാകും
Sunday, May 16, 2021 12:57 AM IST
തിരുവനന്തപുരം: ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസ്-എം, എൻസിപി, ജനതാദൾ-എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-ബി എന്നീ പാർട്ടികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വകുപ്പുകളെ സംബന്ധിച്ച് ഇടതുമുന്നണി യോഗം തീരുമാനമെടുക്കും. ഇന്നു സിപിഎം-സിപിഐ നേതാക്കൾ തമ്മിൽ ചർച്ച നടത്തുന്നുണ്ട്. മറ്റു പാർട്ടികൾക്കു നൽകേണ്ട വകുപ്പുകളെ സംബന്ധിച്ചു ധാരണയെടുക്കാനാണു ചർച്ച.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 18-നു രാവിലെ ചേരുന്നുണ്ട്. പാർട്ടി മന്ത്രിമാരെ തീരുമാനിക്കാനാണു യോഗം ചേരുന്നത്. സിപിഎം സെക്രട്ടേറിയറ്റിൽ നിന്നും ആരൊക്കെ മന്ത്രിമാരാകണം എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച പാർട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങൾ മന്ത്രിമാരെ സംബന്ധിച്ച് ആലോചിക്കുന്നതിനായി പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ കൈക്കൊള്ളുന്ന ധാരണ സിപിഎം ജനറൽ സെക്രട്ടറിയെ അറിയിക്കും.


കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി അനുമതിയോടെയാകും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന് അറിയിക്കുക. വകുപ്പുകളും അന്നുതന്നെ തീരുമാനിക്കാനാണു സാധ്യത. സിപിഐ മന്ത്രിമാരെ തീരുമാനിക്കുന്നതിനായി 18-നു സംസ്ഥാന എക്സിക്യൂട്ടീവും അതിനു ശേഷം സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.