ദിശയുടെ സേവനങ്ങൾ ഇനി 104ലും
Monday, May 17, 2021 12:25 AM IST
തിരുവനന്തപുരം: ഇനി മുതൽ ദിശയുടെ സേവനങ്ങൾ 104 എന്ന ടോൾഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തിൽ ഹെൽത്ത് ഹെൽപ്പ് ലൈൻ നമ്പർ ഒരേ നമ്പർ ആക്കുന്നതിന്‍റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങൾ ലഭ്യമാണ്.

കോവിഡിന്‍റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ വർഷം ജനുവരി 22നാണ് ദിശയെ കോവിഡ് 19 ഹെൽത്ത് ഹെൽപ്പ് ലൈനാക്കിയത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹൈൽപ് ലൈനിൽ ഇതുവരെ 10.5 ലക്ഷം കോളുകളാണ് ഇതുവരെ വന്നത്. കോവിഡ് കാലത്ത് 6.17 ലക്ഷം കോളുകളാണ് വന്നത്. പൊതു വിവരങ്ങൾ, ക്വാറന്‍റൈൻ, മാനസിക പിന്തുണ, ഡോക്ടർ ഓൺ കോൾ, വാക്സിനേഷൻ, യാത്ര, അതിഥി തൊളിലാളി, ക്വാറന്‍റൈൻ ലംഘിക്കൽ, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏർളി ചൈൽഡ് ഡെവലപ്മെന്‍റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങൾക്കും ദിശയിലേക്ക് വിളിക്കാം.


ഏറ്റവുമധികം കോൾ (85,000) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയം ചോദിച്ചാണ്. ടെലി മെഡിസിനായി 45,789 കോളുകളും കോവിഡ് പരിശോധനയും അതിന്‍റെ ഫലത്തിനുമായി 35,679 കോളുകളും വന്നു.

ഏറ്റവുമധികം കോൾ വന്നത് തിരുവനന്തപുരം (1,01,518) ജില്ലയിൽ നിന്നും ഏറ്റവും കുറവ് കോൾ വന്നത് വയനാട് (4562) ജില്ലയിൽ നിന്നുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.