മന്ത്രി ഇടപെട്ടു; ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിക്ക് സംരക്ഷണം
മന്ത്രി ഇടപെട്ടു; ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിക്ക് സംരക്ഷണം
Monday, July 26, 2021 1:34 AM IST
തിരുവനന്തപുരം: പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (15) ആരോഗ്യ -വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജിന്‍റെ ഇടപെടലിനെ ത്തുടര്‍ന്നു മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു.

വീട്ടുകാര്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്.

വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശുസംരക്ഷണ യൂണിറ്റ് പോലീസിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.