ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി
ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി
Thursday, October 21, 2021 1:39 AM IST
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന പേരില്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരേ ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസും നല്‍കിയ ഹര്‍ജി ജസ്റ്റീസ് സതീഷ് നൈനാനാണ് തള്ളിയത്.

ടെമ്പോ ട്രാവലര്‍ കാരവാനാക്കി രൂപം മാറ്റിയാണ് ഇവര്‍ യാത്ര നടത്തിയിരുന്നത്. അനധികൃതമായി വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയതു കണ്ടെത്തിയ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു. അനധികൃതമായി നിരവധി ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതും ടയര്‍ സ്‌പേസില്‍ മാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റില്‍ വ്യതിയാനം വരുത്തിയതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.