സ്വര്‍ഗചിത്ര അപ്പച്ചനും കൈതപ്രത്തിനും എം.എസ്.ബാബുരാജ് പ്രതിഭാ പുരസ്‌കാരം
സ്വര്‍ഗചിത്ര അപ്പച്ചനും കൈതപ്രത്തിനും എം.എസ്.ബാബുരാജ് പ്രതിഭാ പുരസ്‌കാരം
Friday, May 20, 2022 2:13 AM IST
കോഴിക്കോട്: ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും എം.എസ്. ബാബുരാജ് പ്രതിഭാപുരസ്‌കാരം. ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് (ഡല്‍ഹി) നാഷണല്‍ വൈസ് ചെയര്‍മാന്‍ ഡോ: ഷാഹുല്‍ ഹമീദ്, സപര്യ കലാക്ഷേത്ര പ്രിന്‍സിപ്പലും ഗായികയും സംഗീതാധ്യാപികയുമായ രജനി പ്രവീണ്‍ എന്നിവരും പ്രതിഭാപുരസ്‌കാരത്തിനര്‍ഹരായി.

മികച്ച ഷോര്‍ട്ട് ഫിലിം സംവിധായകന്‍ : കലന്തന്‍ ബഷീര്‍ (ട്രാക്ക്), മ്യൂസിക്കല്‍ വീഡിയോ ആല്‍ബം സംവിധായകന്‍: സുധീകൃഷ്ണന്‍ (എന്‍റെ മാത്രമായ്), ഡോക്യുമെന്‍ററി നിര്‍മ്മാതാവ്: ജെഷീദ ഷാജി (സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം), ഗാനരചയിതാക്കള്‍ : രഘുനാഥന്‍ കൊളത്തൂര്‍, സുരേന്ദ്രന്‍ കൂത്താളി (വിവിധ സംഗീത ആല്‍ബങ്ങള്‍) , മോളി ജോര്‍ജ് പാലക്കുഴി (കഥാസമാഹാരം: മൈ ഹാര്‍ട്ട്), തമ്പാന്‍ മേലാചാരി (കവിതാസമാഹാരം: പുരനിറഞ്ഞ പുതുമണവാളന്‍), ജീവകാരുണ്യപ്രവര്‍ത്തക: കെ.സി.നിര്‍മ്മല വണ്ടൂര്‍ , ഫോട്ടോഗ്രഫര്‍ സുമേഷ് ബാലുശ്ശേരി, ചിത്രകാരന്‍ മനോജ് പൂളക്കല്‍. എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.