പി.ടി. തോമസ് സാർ: തലമുറകളുടെ കാവലാൾ
പി.ടി. തോമസ് സാർ: തലമുറകളുടെ കാവലാൾ
Friday, May 20, 2022 2:15 AM IST
കോട്ടയം: ഓരോ വിദ്യാർഥിയിലും അപാരമായ സർഗസാധ്യതകളുണ്ടെന്ന് എല്ലാ അധ്യാപകരും അംഗീകരിക്കാറുണ്ട്. എന്നാൽ, അതു വളർത്തിയെടുക്കേണ്ടത് സ്വന്തം കടമയാണ് എന്നു തിരിച്ചറിഞ്ഞ് അതിനായി, സ്വജീവിതം സന്പൂർണമായി അർപ്പിക്കുക എന്നത് അത്യപൂർവമായ അധ്യാപന ശുശ്രൂഷയുടെ ഉജ്വല മാതൃകയാണ്.

ഇത്തരത്തിൽ ദീപിക ബാലസഖ്യം എന്ന സംഘടനയിലൂടെ അഞ്ചര പതിറ്റാണ്ടിലേറെക്കാലം ആയിരക്കണക്കിനു വിദ്യാർഥികൾക്ക് അതിജീവനത്തിന്‍റെ പര്യായ പദമായി മാറിയ അധ്യാപക ശ്രേഷ്ഠനാണ് പി.ടി. തോമസ് പൈനാൽ എന്ന പി.ടി. തോമസ് സാർ. സുദീർഘമായ സേവനകാലങ്ങളുടെ ശ്രേഷ്ഠ സ്മരണകൾ ബാക്കിയാക്കി അദ്ദേഹം ഇന്നലെ യാത്രയായി.

ഡിസിഎൽ കോട്ടയം പ്രവിശ്യാ കോ-ഓർഡിനേറ്ററും കേന്ദ്രസമിതിയംഗവുമായിരുന്ന തോമസ് സാറിന്‍റെ ദേഹവിയോഗത്തിൽ ഡിസിഎൽ കുടുംബാംഗങ്ങൾ ആദരാഞ്ജലികളർപ്പിക്കുന്നു.
മികച്ച അധ്യാപകൻ, ഉജ്വല സംഘാടകൻ, ആത്മാർത്ഥതയുള്ള സംഘടനാ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ പി.റ്റി. തോമസ് സാർ കുലീനവും മാന്യവുമായ പെരുമാറ്റംകൊണ്ട് തലമുറകളുടെ ആദരവ് ഏറ്റുവാങ്ങിയ ശ്രേഷ്ഠ വ്യക്തിത്വമാണ്.

എല്ലാ വിദ്യാർഥികളെയും അവരുടെ സമസ്ത സാധ്യതകളിലേക്കും കൈപിടിച്ചു നടത്തുവാൻ പി.ടി. തോമസ് സാറിനെപ്പോലെ അത്യധ്വാനം ചെയ്തിട്ടുള്ളവർ അപൂർവമാണ്. തൊടുപുഴ ഡിപോൾ സ്കൂളിലെ ഹിന്ദി അധ്യാപകനായി സേവനമാരംഭിച്ച പി.റ്റി. തോമസ് സാർ അധ്യാപനത്തോടൊപ്പം ദീപികയുടെയും ദീപിക ബാലസഖ്യത്തിന്‍റെയും ഉന്നതിക്കായി പ്രവർത്തിച്ച മഹനീയ വ്യക്തിത്വമാണ്.


വ്യക്തിപരമായി 2003-ൽ കൊച്ചേട്ടനായി ഞാൻ ഉത്തരവാദിത്വമേറ്റെടുത്തപ്പോൾ മുതൽ കോട്ടയം പ്രവിശ്യയുടെ പ്രവിശ്യ- മേഖല ക്യാന്പുകളും കലോത്സവങ്ങളും മറ്റ് ഡിസിഎൽ പരിശീലന പരിപാടികളും വിവിധ ജില്ലകളിൽ നടത്തിട്ടുള്ള ഡിസിഎൽ സംസ്ഥാന ക്യാന്പുകളും സംസ്ഥാന കലോത്സവങ്ങളും പതിനായിരക്കണക്കിനു കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐക്യു സ്കോളർഷിപ്പ് പരീക്ഷയുമൊക്കെ ചിട്ടയോടെ നടത്തുവാൻ തോമസ് സാർ ചെയ്തിട്ടുള്ള ത്യാഗോജ്വലമായ പ്രവർത്തികൾ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

തന്‍റെ പ്രചോദനം വഴി പ്രകാശിതരായ വിദ്യാർഥികൾ വിജയകരമായി ജീവിക്കുന്നത് ഉദാഹരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രബോധനങ്ങൾ പുതുതലമുറയിലെ എത്രയെത്ര വിദ്യാർഥികളെയാണ് ലക്ഷ്യബോധമുള്ളവരാക്കി വളർത്തിയിട്ടുള്ളത്. പൊതുസമൂഹ സൃഷ്ടിക്കായി തോമസ് സാറിനെപ്പോലെ നിസ്വാർത്ഥമായ ത്യാഗസമർപ്പണം നടത്തുന്ന അധ്യാപക സാന്നിധ്യങ്ങൾ കാലം കൊതിക്കുന്ന അനിവാര്യതയാണ്.

ഫാ. റോയി കണ്ണൻചിറ സിഎംഐ (കൊച്ചേട്ടൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.