കാനത്തിന് ഇത്‌ മൂന്നാമൂഴം
കാനത്തിന് ഇത്‌  മൂന്നാമൂഴം
Tuesday, October 4, 2022 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഐയെ നയിക്കാൻ കാനം രാജേന്ദ്രന് ഇതു മൂന്നാമൂഴം. സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രൻ കോട്ടയം സമ്മേളനത്തിൽ മാറിയ സാഹചര്യത്തിലാണു കാനം പാർട്ടി സെക്രട്ടറിയാകുന്നത്. പിന്നീട് മലപ്പുറത്തു നടന്ന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. ഇപ്പോൾ തിരുവനന്തപുരം സമ്മേളനത്തിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1969 ൽ സി.കെ.ചന്ദ്രപ്പൻ എഐവൈഎഫ് ദേശീയ പ്രസിസന്‍റ് ആയതിനെ തുടർന്ന് കാനം രാജേന്ദ്രൻ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 19 വയസായിരുന്നു അന്നു കാനത്തിന്. കേരളത്തിലെ യുവജന -വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ യുവജന നേതാവ് .


കണിയാപുരം രാമചന്ദ്രനായിരുന്നു എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ്. 1971 ൽ ഇന്ത്യൻ കമ്മൂണിസ്റ്റ് പാർട്ടി സംസ്ഥാന കണ്‍സിൽ അംഗമായി. 25 വയസിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. രണ്ടു തവണ സിപി ഐ കോട്ടയം ജില്ലാ സെക്രട്ടറി. 2015-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്.

1982 ലും 1987 ലും കേരള നിയമസഭാംഗം. ഇപ്പോൾ എഐടിയുസി ദേശീയ വൈസ് പ്രസിഡന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.