ആർച്ച്ബിഷപ്പിനെതിരേ വീണ്ടും കേസെടുക്കുന്നതിൽ ദുരുദ്ദേശ്യമെന്നു പി.സി. തോമസ്
ആർച്ച്ബിഷപ്പിനെതിരേ വീണ്ടും  കേസെടുക്കുന്നതിൽ ദുരുദ്ദേശ്യമെന്നു  പി.സി. തോമസ്
Friday, December 2, 2022 1:03 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആർച്ച്ബിഷപ്പിനെ ഉൾപ്പെടെ പ്രതിയാക്കി കൂടുതൽ കേസുകൾ എടുക്കുന്നത് മനപൂർവം ആണെന്നും അതിനു പിന്നിൽ വലിയ ദുരുദ്ദേശ്യമുണ്ടെന്നും കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാനും മുൻകേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.

മതസ്പർധ ഉണ്ടാക്കുന്ന ഈ ശൈലിയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറില്ലെങ്കിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടാകുമെന്ന് ഇടതുപക്ഷ മുന്നണി എങ്കിലും മനസിലാക്കണം. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഇതിനെതിരു പറഞ്ഞിട്ടും അവരെ ഗൗനിക്കാതെ മുന്നോട്ടുപോകുന്നത് അവർ കാണുന്നില്ലേ എന്നു തോമസ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.