നാദാപുരം: കനത്തമഴയിൽ വിലങ്ങാട് മലയോരത്ത് ഭീതി കനക്കുന്നു. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ട്. വായാട് പാലം അപകടാവസ്ഥയിലാണ്. പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ ഇരുവശങ്ങളിലെയും മണ്ണ് ഒലിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിൽ പുല്ലുവ പുഴയിൽ മലവെള്ളപ്പാച്ചിലിലാണ് പുഴയോരവും അപ്രോച്ച് റോഡും ഒലിച്ച് പാലം അപകടാവസ്ഥയിലായത്.

നാട്ടുകാർ പാലം വഴിയുള്ള ഗതാഗതം തടഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ പാലത്തിനു ബലക്ഷയമുണ്ടാകുകയും അപ്രോച്ച് റോഡ് ഒലിച്ച് പോവുകയും ചെയ്തിരുന്നു. തുടർന്ന് അപ്രോച്ച് റോഡിൽ മണ്ണിട്ട് താത്കാലികമായി പാലം ഗതാഗത യോഗ്യമാക്കുകയായിരുന്നു. നരിപ്പറ്റ പഞ്ചായത്തിലെ വായാട് ഉന്നതിയിലേക്കുള്ള ഏക വഴിയാണ് വായാട് പാലം. 42 ആദിവാസി കുടുംബങ്ങളടക്കം എഴുപതോളം കുടുംബങ്ങളാണ് വായാട് മലയിലുള്ളത്.


വായാട് പാലം അപകടാവസ്ഥയിലായതോടെ ഉന്നതിയിലുള്ളവർ പുറത്ത് പോകാനാവാതെ ഒറ്റപ്പെടുകയാണ്. വിലങ്ങാട് ടൗൺ പാലത്തിന് മുകളിലും പുഴയിൽ നിന്ന് വെള്ളം ഇടിച്ചുകയറി. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളിയിൽ ഉരുൾ ഒലിച്ചിറങ്ങിയ ചാലുകളിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നതിൽ പ്രദേശ വാസികൾ ഭീതിയിലാണ്.