തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പുറപ്പെടുവിക്കുന്ന ദുരന്തനിവാരണം, രോഗപ്രതിരോധപ്രവർത്തം, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരേയുള്ള ബോധവത്കരണവുമയി ബന്ധപ്പെട്ട ഉത്തരവുകൾ മലയാളത്തിൽ നല്കണമെന്നു നിർദേശം.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും മലയാളത്തിൽ ആയിരിക്കണമെന്നു നിർദേശിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാരവകുപ്പ് ഉത്തരവിറക്കി.


ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.