റഫാൽ: കോൺഗ്രസും ബിജെപിയും നേർക്കുനേർ
റഫാൽ: കോൺഗ്രസും ബിജെപിയും നേർക്കുനേർ
Monday, December 17, 2018 2:33 AM IST
ന്യൂഡൽഹി: റഫാൽ കേസിലെ സുപ്രീംകോടതി വിധിയെത്തുടർന്നു പ്രതിപക്ഷവും കേന്ദ്രസർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ മുറുകുന്നു. ഇന്നലെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മറുപടിയുമായി രംഗത്തുവന്നു. സുപ്രീംകോടതി നുണപറയുകയാണെന്നു കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റഫാൽ കേസിൽ കേന്ദ്രത്തിനനുകൂലമായ വിധി സുപ്രീംകോടതിയിൽനിന്നു വന്നതിനെത്തുടർന്ന് ആഹ്ലാദത്തിലായ കേന്ദ്രസർക്കാരിന് വിധിയിലെ തന്നെ ചില പരാമർശങ്ങൾ വിനയാവുകയായിരുന്നു. റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് പാർലമെന്‍റിൽ സമർപ്പിക്കപ്പെട്ടു എന്നും പിഎസി പരിശോധിച്ചു എന്നുമുള്ള രീതിയിൽ വിധിയിൽ വന്ന പരാമർശമാണ് കേന്ദ്രത്തെ വെട്ടിലാക്കിയത്.

ഇങ്ങനെയൊരു റിപ്പോർട്ട് പാർലമെന്‍റിൽ എത്തിയിട്ടില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോൺഗ്രസ് ആരോപിച്ചു. ഇതോടെ വിധിയിൽ പിഴവുണ്ടെന്നും തിരുത്തണമെന്നുമാവശ്യപ്പെട്ടു കേന്ദ്രം സുപ്രീംകോടതിയെത്തന്നെ സമീപിച്ചു. ഇതിനെച്ചൊല്ലിയാണിപ്പോൾ തർക്കം.

തിരിച്ചുവിളിക്കണമെന്നു കോൺഗ്രസ്

റഫാൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരവ് തിരിച്ചുവിളിച്ച്, തെറ്റിദ്ധരിപ്പിച്ച കേന്ദ്ര സർക്കാരിനു കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കണമെന്നു കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു.

ഇല്ലാത്ത സിഎജി റിപ്പോർട്ടിന്‍റെ പേരിൽ പാർലമെന്‍റിനെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെയും വിവാദത്തിലേക്കു വലിച്ചിഴച്ച സർക്കാർ അവകാശലംഘനം നടത്തി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടും സിഎജി പാർലമെന്‍റിൽ സമർപ്പിച്ചിട്ടില്ലെന്നും വിഷയം പിഎസിയുടെ പരിഗണനക്കെത്തിയിട്ടില്ലെന്നും പിഎസി ചെയർമാനും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു കൂടുതൽ നേതാക്കൾ രംഗത്തെത്തിയത്.


സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടുന്നതിനായി തെറ്റായ വിവരങ്ങളാണു സർക്കാർ കോടതിയെ അറിയിച്ചതെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്നു ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.

മറുപടിയുമായി പ്രധാനമന്ത്രി

പ്രതിപക്ഷം ആരോപണം ശക്തമാക്കിയതോടെ കേന്ദ്രത്തിനു വേണ്ടി പ്രധാനമന്ത്രിതന്നെ മറുപടിയുമായി ഇന്നലെ രംഗത്തുവന്നു.

രാജ്യസുരക്ഷയിൽ കോൺഗ്രസ് വെള്ളംചേർക്കുകയാണെന്നു പ്രധാനമന്ത്രി ആ രോപിച്ചു. റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്നു പറഞ്ഞ സുപ്രീംകോടതി കള്ളംപറയുകയാണെന്ന് അവർ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. റഫാൽ ഇടപാട് സുതാര്യമാണെന്നു സുപ്രീംകോടതി വിധി പുറത്തുവന്നശേഷം ആദ്യമായാണു വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിൽ പൊതുപരിപാടിയിലാണ് കോൺഗ്രസിനു മോദി മറുപടി പറഞ്ഞത്. പ്രതിരോധവിഷയത്തിൽ കോണ്‍ഗ്രസിന്‍റെ ചരിത്രം ക്വത്തറോച്ചി അങ്കിളിനൊപ്പമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ആയുധ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ രക്ഷിക്കാൻ കോണ്‍ഗ്രസ് എങ്ങനെയാണ് അഭിഭാഷകനെ അയച്ചതെന്ന് രാജ്യം കണ്ടതാണ്.

അന്പതുമിനിറ്റ് നീണ്ട പ്രസംഗത്തിൽ 30 മിനിറ്റോളം റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു മറുപടി പറയാനാണു മോദി ചെലവഴിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.