എട്ടു സീറ്റുകളിൽ ഡിഎംകെ-അണ്ണാ ഡിഎംകെ പോരാട്ടം
എട്ടു സീറ്റുകളിൽ ഡിഎംകെ-അണ്ണാ ഡിഎംകെ പോരാട്ടം
Tuesday, March 19, 2019 12:26 AM IST
ചെന്നൈ: തമിഴ്നാട്ടിൽ എട്ടു ലോക്സഭാ സീറ്റുകളിൽ ഡിഎംകെ-അണ്ണാ ഡിഎംകെ പോരാട്ടത്തിനു കളമൊരുങ്ങി. സൗത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ, തിരുനെൽവേലി, മൈലാടുതുറൈ, സേലം, നീലഗിരി, പൊള്ളാച്ചി സീറ്റുകളിലാണ് ഡിഎംകെ-അണ്ണാ ഡിഎംകെ പോര്. രണ്ടു കക്ഷികളും 20 വീതം സീറ്റുകളിൽ മത്സരിക്കുന്നു. 19 സീറ്റുകൾ ഘടകകക്ഷികൾക്കു നല്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 172 സീറ്റുകളിൽ അണ്ണാ ഡിഎംകെയും ഡിഎംകെയും മത്സരിച്ചിരുന്നു. 89 സീറ്റുകൾ ഡിഎംകെ നേടി. അണ്ണാ ഡിഎംകെയ്ക്ക് കിട്ടിയത് 83 സീറ്റായിരുന്നു.

ദയാനിധി മാരൻ, എ. രാജ, ടി.ആർ. ബാലു, കനിമൊഴി തുടങ്ങിയപ്രമുഖർ ഡിഎംകെ ടിക്കറ്റിൽ മത്സരിക്കുന്നു. മുൻ കേന്ദ്രമന്ത്രിമാരായ എസ്. ജഗത്‌രക്ഷകൻ(ആരക്കോണം), എസ്.എസ്. പളനിമാണിക്ക്യം(തഞ്ചാവൂർ) എന്നിവരും ഇത്തവണ ഡിഎംകെ പട്ടികയിലുണ്ട്. 2014ൽ ഒറ്റ സീറ്റിൽപോലും ഡിഎംകെയ്ക്ക് ജയിക്കാനായില്ല.


ഉപമുഖ്യമന്ത്രി പനീർശെൽവത്തിന്‍റെ മകൻ പി. രവീന്ദ്രനാഥ് കുമാർ തേനിയിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥിയാണ്. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തന്പിദുരൈ(കരൂർ) ആണ് മറ്റൊരു പ്രമുഖ അണ്ണാ ഡിഎംകെ സ്ഥാനാർ‌ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.