അയോധ്യകേസിന്‍റെ നാൾവഴിയിലൂടെ
അയോധ്യകേസിന്‍റെ  നാൾവഴിയിലൂടെ
Sunday, November 10, 2019 2:09 AM IST
1528: മുഗൾ ചക്രവർത്തി ബാബറുടെ നിർദേശപ്രകാരം അയോധ്യയിൽ മസ്ജിദ് നിർമിച്ചു. ബാബറുടെ സൈന്യാധിപൻ മിർബാഖി പണികൾക്കു മേൽനോട്ടം വഹിച്ചു. അവകാശത്തർക്കത്തെ തുടർന്ന് 1856-57 ൽ മസ്ജിദിന് ഇരുന്പ് കവാടങ്ങൾ പിടിപ്പിച്ചു.

1885: മസ്ജിദിനു പരിസരത്ത് ഒരു പന്തൽകെട്ടി ആരാധന നടത്താൻ അനുവാദം ചോദിച്ച് മഹന്ത് രഘുവീർ ദാസ് ഫൈസാബാദ് ജില്ലാ കോടതിയെ സമീപിച്ചു. കോടതി നിരസിച്ചു.

1949 ഡിസംബർ 22: മസ്ജിദിന്‍റെ താഴികക്കുടത്തിനു കീഴിലായി കെട്ടിടത്തിനു പുറത്തു ശ്രീരാമന്‍റെ (ബാല്യപ്രായത്തിലുള്ള) വിഗ്രഹം സ്ഥാപിച്ചു.

1950: ഹിന്ദുക്കൾക്ക് ആരാധനാ അവകാശം ആവശ്യപ്പെട്ടു ഗോപാൽസിംഗ് വിശാരദ് ഫൈസാബാദ് കോടതിയിൽ ഹർജി നൽകി. വിഗ്രഹങ്ങൾ അവിടെ തുടരാനും ആരാധന നടത്താനും അനുമതി തേടി മഹന്ത് പരമഹംസ രാമചന്ദ്രദാസിന്‍റെയും ഹർജി.

1959: നിർമോഹി അഖാഡ ഭൂമിക്ക് അവകാശമുന്നയിച്ച് കേസിൽ കക്ഷി ചേർന്നു.

1981: ഭൂമിക്ക് അവകാശമുന്നയിച്ച് യുപി സെൻട്രൽ വഖഫ് ബോർഡ് കോടതിയിൽ.

1986 ഫെബ്രുവരി 1: ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തർക്കമന്ദിരം തുറക്കാൻ പ്രദേശികകോടതിയുടെ വിധി.

1989 ഓഗസ്റ്റ് 14: തർക്കഭൂമിയിൽ തൽസ്ഥിതി നിലനിറുത്താൻ അലാഹാബാദ് ഹൈക്കോടതി വിധി.

നവംബർ: ക്ഷേത്രത്തിനു ശിലാന്യാസ് നടത്തി.

1992 ഡിസംബർ 6: കർസേവകർ ബാബറി മസ്ജിദ് തകർത്തു.

1993 ഏപ്രിൽ 3: തർക്കഭൂമിക്കു ചുറ്റും 67 ഏക്കർ ഏറ്റെടുക്കാൻ കേന്ദ്രനിയമം.

1994 ഒക്‌ടോബർ 24: ഇസ്മായിൽ ഫറൂഖി കേസിൽ സുപ്രീംകോടതി വിധി: മോസ്ക് ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അവിഭാജ്യഭാഗമല്ല.


2002 ഏപ്രിൽ: തർക്ക ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ച് അലാഹാബാദ് ഹൈക്കോടതിയിൽ വാദം തുടങ്ങി.

2003 മാർച്ച് 13: സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഒരു മതചടങ്ങും പാടില്ലെന്നു സുപ്രീംകോടതി വിധി. മസ്ജിദിനു കീഴിൽ ക്ഷേത്രമുണ്ടായിരുന്നെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

2010 സെപ്റ്റംബഹർ 30: സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവയ്ക്കായി തർക്ക ഭൂമി മൂന്നു തുല്യഭാഗങ്ങളായി വിഭജിച്ച് അലാബാബാദ് ഹൈക്കോടതി വിധി.

2011 മേയ് 9: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

2017 മാർച്ച് 21: മധ്യസ്ഥതയിലൂടെ പ്രശ്നം തീർക്കാൻ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്‍റെ നിർദേശം.

ഓഗസ്റ്റ് 7: സുപ്രീംകോടതി മൂന്നംഗ ബെഞ്ച് അലാഹാബാദ് ഹൈക്കോടതിയുടെ 1994ലെ വിധിക്കെതിരായ അപ്പീൽ കേൾക്കുന്നു.

2018 സെപ്റ്റംബർ 27: കേസ് വേറൊരു മൂന്നംഗ ബെഞ്ച് കേൾക്കുമെന്നു സുപ്രീംകോടതി

2019 ജനുവരി 8: സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റി. ബെഞ്ചിൽ നിന്നു ജസ്റ്റീസ് ലളിത് പിന്മാറിയതോടെ പുനഃസംഘടിപ്പിച്ചു.

ഫെബ്രുവരി 26: മധ്യസ്ഥതയ്ക്ക് മുൻ സുപ്രീംകോടതി ജഡ്ജി എഫ്.എം. ഖലിഫുള്ള ചെയർമാനായി കമ്മിറ്റി.

ഓഗസ്റ്റ് 1: മധ്യസ്ഥശ്രമം പരാജയപ്പെട്ടെന്നു റിപ്പോർട്ട്.

ഓഗസ്റ്റ് 6: സുപ്രീംകോടതി ദിവസേന കേസ് കേൾക്കാൻ തുടങ്ങി.

ഒക്‌ടോബർ 16: വാദം തീർത്തു.

നവംബർ 9: ഏകകണ്ഠവിധി. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയണം. മുസ്‌ലിംകൾക്കു മസ്ജിദ് പണിയാൻ അയോധ്യയിൽ വേറെ അഞ്ചേക്കർ ഭൂമി നൽകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.