കോവിഡ് രോഗിയുടെ ഭാര്യയുടെ ആവശ്യം അംഗീകരിച്ചു കോടതി
കോവിഡ് രോഗിയുടെ ഭാര്യയുടെ ആവശ്യം അംഗീകരിച്ചു കോടതി
Wednesday, July 21, 2021 11:57 PM IST
അഹമ്മദാബാദ്: കോവിഡ് ബാധിച്ചു മരണാസന്നനായ ആളുടെ ബീജം അടിയന്തരമായി ശേഖരിച്ചു സൂക്ഷിക്കാൻ ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശം. ഭർത്താവിൽനിന്നു ഗർഭം ധരിക്കാനുള്ള സാധ്യത തേടി കോടതിയെ സമീപിച്ച യുവതിയുടെ ഹർജിയിലാണ് ഉത്തരവ്. ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ)/എആർടി (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി) നടപടികൾ സ്വീകരിക്കാനാണു ജസ്റ്റീസ് അശുതോഷ് ജെ. ശാസ്ത്രി വഡോദരയിലെ ആശുപത്രിക്കു നിർദേശം നൽകിയിരിക്കുന്നത്.


ഐവിഎഫ്/എആർടി സാങ്കേതികവിദ്യയിലൂടെ ഭർത്താവിൽനിന്നു ഗർഭം ധരിക്കണമെന്നു യുവതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും, കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി. ഇതേത്തുടർന്നാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ ഗുജറാത്ത് സർക്കാരിന്‍റെയും ആശുപത്രി ഡയറക്ടറുടെയും പ്രതികരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.