കാനഡയിൽ വീണ്ടും ഗാന്ധിപ്രതിമ തകർത്തു
കാനഡയിൽ  വീണ്ടും ഗാന്ധിപ്രതിമ തകർത്തു
Wednesday, March 29, 2023 12:42 AM IST
ടൊറന്‍റോ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സിമോൺ ഫ്രേസർ യൂണിവേഴ്സിറ്റിയിലെ ബർണാബേ കാന്പസിൽ പീസ് സ്ക്വയറിലുള്ള ഗാന്ധിജിയുടെ പ്രതിമയാണു തകർക്കപ്പെട്ടത്.

ഗാന്ധിജിയുടെ പ്രതിമ തകർത്ത നീചമായ കുറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും വാൻകൂവറിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു.


മാർച്ച് 23ന് ഒന്‍റാറിയോ പ്രവിശ്യയിൽ ഹമിൽട്ടണിൽ സിറ്റി ഹാളിനുമുന്നിലുള്ള മഹാത്മഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻവാദികൾ വിരൂപമാക്കിയിരുന്നു. ഖലിസ്ഥാൻ വാദികളുടെ ഇന്ത്യാവിരുദ്ധ സമരങ്ങളിൽ നിരവധി ക്ഷേത്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജൂലൈയിൽ റിച്ച്മോണ്ട് ഹില്ലിൽ വിഷ്ണു ക്ഷേത്രത്തിനുമുന്നിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ പ്രതിമ അജ്ഞാതർ അടിച്ചു തകർത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.