യുകെ, യൂറോപ്പ് ഗ്രൂപ്പ് ടൂറുമായി ഐആർസിടിസി
Wednesday, February 13, 2019 10:49 PM IST
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി) അവതരിപ്പിക്കുന്ന യുകെ, യൂറോപ്പ് ഗ്രൂപ്പ് ടൂർ ‌മാർച്ച് 29നു കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട് ഏപ്രിൽ 13നു തിരികെയെത്തും.

ഇംഗ്ലണ്ട്, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇറ്റലി, വത്തിക്കാൻ തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സന്ദർശനം നടത്തുക. 2,62,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. പാക്കേജിൽ വിമാന ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലുകളിൽ താമസസൗകര്യം, എസി വാഹനം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ടൂർ മാനേജർ, ഗൈഡ്, വീസ, ഇൻഷ്വറൻസ് എന്നീ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.


സിംഗപ്പൂർ-മലേഷ്യ: മാർച്ച് 21നു പുറപ്പെട്ട് 26നു തിരികെയെത്തുന്ന പാക്കേജിലൂടെ ഗാർഡൻസ് ബൈ ദി ബേ, സിംഗപ്പൂർ സിറ്റി ടൂർ, സിംഗപ്പൂർ ഫ്ളൈയർ, സെന്‍റോസ ദ്വീപ്, ജുറോംഗ് ബേർഡ് പാർക്ക്, ക്വാലാലംപൂർ സിറ്റി ടൂർ, പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ, ജെന്‍റിംഗ് ഹൈലൻഡ്സ്, ബാട്ടു ഗുഹകൾ, പുത്രജയ എന്നിവ സന്ദർശിക്കാം. ടിക്കറ്റ് നിരക്ക് 62,850 രൂപ മുതൽ.

ഫോണ്‍: 9567863245 (തിരുവനന്തപുരം), 9567863241/42 (എറണാകുളം), 9746743047 (കോഴിക്കോട്).

വെബ്സൈറ്റ്: www.irctcto urism.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.