ഓസീസിനെ പരിശീലിപ്പിക്കാൻ റിക്കി പോണ്ടിംഗ്
ഓസീസിനെ പരിശീലിപ്പിക്കാൻ റിക്കി പോണ്ടിംഗ്
Thursday, June 7, 2018 12:51 AM IST
ഈ മാസം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്‍റെ പരിശീലക സംഘത്തിൽ മുൻ നായകൻ റിക്കി പോണ്ടിംഗും. പോണ്ടിംഗിന്‍റെ സഹകളിക്കാരനായിരുന്ന ജസ്റ്റിൻ ലാംഗറാണ് ഓസ്ട്രേലിയയുടെ മുഖ്യപരിശീലകൻ. അഞ്ച് ഏകദിനവും ഒരു ട്വന്‍റി-20യുമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരേ കളിക്കുക. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഡാരൻ ലേമാൻ രാജിവച്ചതോടെയാണ് ലാംഗർ പരിശീലക സ്ഥാനത്ത് എത്തിയത്.


ഓസ്ട്രേലിയയുടെ സഹപരിശീലകനായി മുന്പ് രണ്ട് പരന്പരകളിൽ പോണ്ടിംഗ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐപിഎൽ 2018 എഡിഷനിൽ ഡൽഹി ഡെയർ ഡെവിൾസിന്‍റെ മുഖ്യപരിശീലകനായിരുന്നു. ഈ മാസം പത്ത് മുതൽ പോണ്ടിംഗ് ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്കുന്ന വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.