ബെക്കെ ബംഗളൂരു ; ബംഗളൂരുവിന് ഐഎസ്എൽ കന്നിക്കിരീടം
ബെക്കെ ബംഗളൂരു ; ബംഗളൂരുവിന് ഐഎസ്എൽ കന്നിക്കിരീടം
Monday, March 18, 2019 12:51 AM IST
മുംബൈ: എഫ്സി ഗോവ ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് ബംഗളൂരു എഫ്സി, ഐഎസ്എൽ ഫുട്ബോളിൽ കന്നിക്കിരീടം നേടി. നിശ്ചിത സമയത്ത് ഗോൾ പിറക്കാതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 118-ാം മിനിറ്റിൽ രാഹുൽ ബെക്കെ ബംഗളൂരുവിന്‍റെ വിജയശിൽപ്പിയായി ഗോൾ സ്വന്തമാക്കി.

തുടർച്ചയായ രണ്ടാം തവണയാണ് ബംഗളൂരു ഫൈനലിൽ കളിക്കുന്നത്. കഴിഞ്ഞ വർഷം ചെന്നൈയിൻ എഫ്സിക്കു മുന്നിൽ ബംഗളൂരു കീഴടങ്ങിയിരുന്നു. ഗോവയുടെയും രണ്ടാം ഫൈനലായിരുന്നു. രണ്ടാം ഫൈനലിലും പരാജയപ്പെടാനായിരുന്നു ഗോവയുടെ വിധി. രണ്ടാം സീസണിൽ ചെന്നൈയിനാണ് ഗോവയെ ആദ്യം ഫൈനലിൽ കീഴടക്കിയത്.

മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കയറി. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ബംഗളൂരുവിന്‍റെ മികുവിന്‍റേയും സുനിൽ ഛേത്രിയുടെയും മുന്നേറ്റം നിർഭാഗ്യം കൊണ്ട് മാത്രം വലയിലെത്തിയില്ല. 80-ാം മിനിറ്റിൽ ഗോളെന്നുറച്ച മികുവിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയി.


നിശ്ചിത സമയത്തിനുശേഷം പരുക്കൻ അടവുകളാണ് കളത്തിൽകണ്ടത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. അധിക സമയം തീരാൻ രണ്ട് മിനിറ്റ് ശേഷിക്കേ ദിമാസിന്‍റെ കോർണറിൽ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡറിലൂടെ ഗോവയുടെ വല കുലുക്കി. അതോടെ ബംഗളൂരു ആരാധകർ ആനന്ദ നൃത്തമാടി.

105-ാം മിനിറ്റിൽ ജഹൗഹു രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. മികുവുമായി പന്തിനായി പോരാടുന്നതിനിടെ പരുക്കൻ അടവ് പുറത്തെടുത്തതിനായിരുന്നു രണ്ടാം മഞ്ഞക്കാർഡും തുടർന്ന് മാർച്ചിംഗ് ഓർഡറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.