അടിതെറ്റിയാൽ ഇംഗ്ലണ്ടും
അടിതെറ്റിയാൽ ഇംഗ്ലണ്ടും
Friday, October 16, 2020 12:46 AM IST
ലണ്ടൻ: വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് എ രണ്ടിൽ ആതിഥേയരായ ഇംഗ്ലണ്ട് അടിതെറ്റി വീണു. ഡെന്മാർക്ക് 1-0നാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഇംഗ്ലണ്ടിന്‍റെ ഹാരി മഗ്വയർ 31-ാം മിനിറ്റിൽ ചുവപ്പ് കണ്ട് പുറത്തുപോയതിനു പിന്നാലെയായിരുന്നു ഡെന്മാർക്കിന്‍റെ വിജയ ഗോൾ. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യൻ എറിക്സണ്‍ (35-ാം മിനിറ്റ്) ആണ് ഇംഗ്ലണ്ടിന്‍റെ വിധിയെഴുതിയത്. 90+4ാം മിനിറ്റിൽ ഇംഗ്ലണ്ടിന്‍റെ റീസ് ജയിംസിനും ചുവപ്പ് കാർഡ് ലഭിച്ചു.

ലുകാക്കു ഡബിളിൽ ബെൽജിയം

ലോക ഒന്നാം നന്പർ ടീമായ ബെൽജിയത്തിന് ഗ്രൂപ്പ് എ രണ്ടിൽ ഐസ്‌ലൻഡിനെതിരേ 2-1ന്‍റെ ജയം. റൊമേലു ലുകാക്കുവിന്‍റെ (ഒന്പത്, 38-പെനൽറ്റി) ഇരട്ട ഗോളാണ് ബെൽജിയത്തിനു ജയം സമ്മാനിച്ചത്. ലുകാക്കുവിന്‍റെ രാജ്യാന്തര ഗോൾ സന്പാദ്യം ഇതോടെ 55 ആയി.


ലെവൻ ഡബിൾ

സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോൾ കരുത്തിൽ പോളണ്ട് 3-0ന് ബോസ്നിയയെ കീഴടക്കി. 40, 51 മിനിറ്റുകളിലായിരുന്നു ലെവൻ ലക്ഷ്യംകണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.