ജോക്കോവിച്ച് x സിന്നർ
ജോക്കോവിച്ച് x സിന്നർ
Monday, July 4, 2022 11:50 PM IST
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാന്പ്യൻ നൊവാക് ജോക്കോവിച്ച് ഇറ്റലിയുടെ ജാനിക് സിന്നറെ നേരിടും.

പ്രീക്വാർട്ടറിൽ സെർബിയൻ താരം ജോക്കോവിച്ച് 6-2, 4-6, 6-1, 6-2ന് നെതർലൻഡ്സിന്‍റെ ടിം വാൻ റിഥോവനെ തോൽപ്പിച്ചു. വിംബിൾഡണിൽ ജോക്കോവിച്ചിന്‍റെ 13-ാമത്തെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്. പുൽക്കോർട്ടിൽ സെർബിയൻ താരത്തിന്‍റെ തുടർച്ചയായ 25-ാം ജയവും. സിന്നർ നാലു സെറ്റ് നീണ്ട മത്സരത്തിൽ സ്പെയിനിന്‍റെ കാർലോസ് അൽകരാസിനെ പരാജയപ്പെടുത്തി, 6-1, 6-4, 6-7(8-10), 6-3.

ടൂർണമെന്‍റിലുള്ള ഏക ബ്രിട്ടൻ താരമായ കാമറൂണ്‍ നോറി ക്വാർട്ടറിലെത്തി. അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ നോറി യുഎസിന്‍റെ ടോമി പോളിനെ 6-4, 7-5, 6-4ന് തോൽപ്പിച്ചു. ഈ ജയത്തോടെ ഓപ്പണ്‍ കാലഘട്ടത്തിൽ ക്വാർട്ടർ ഫൈനലിലെത്തുന്ന അഞ്ചാമത്തെ ബ്രിട്ടീഷ് കളിക്കാനായി നോറി. റോജർ ടെയ്‌ലർ, ഗ്രെഗ് റുസെഡസ്കി, ടിം ഹെൻമാൻ, ആൻഡി മുറെ എന്നിവരാണ് ഈ നേട്ടം മുന്പ് കൈവരിച്ചവർ. ക്വാർട്ടറിൽ ബെൽജിയൻതാരം ഗോഫിനാണ് നോറിയുടെ എതിരാളി.


ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിൻ 19-ാം സീഡ് താരം ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെ 2-6, 5-7, 7-6(7-3), 6-4, 7-6(10-6)ന് തോല്പിച്ചു. ഗാരിന്‍റെ ആദ്യ ഗ്രാൻസ്‌ലാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്.

വനിതാ സിംഗിൾസിൽ മൂന്നാം സീഡ് ടുണീഷ്യയുടെ ഓണ്‍സ് ജാബർ 7-6(11-9), 6-4ന് ബെൽജിയത്തിന്‍റെ എലീസ് മെർട്ടൻസിനെ പരാജയപ്പെടുത്തി ക്വാർട്ടറിലെത്തി. കസാഖിസ്ഥാന്‍റെ എലീന റൈബാകിന 7-5, 6-3ന് ക്രൊയേഷ്യയുടെ പെട്ര മാർട്ടിച്ചിനെ തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.