Responses
ടയർ കന്പനികൾക്കുവേണ്ടി റബർ ബോർഡിനെ ഇല്ലാതാക്കി
Monday, January 2, 2023 1:09 AM IST
രാജ്യത്തു നല്ലനിലയിൽ പ്രവർത്തിച്ചുവന്ന റബർ ബോർഡിനെ ഇല്ലായ്മ ചെയ്തതിനു പിന്നിലെ ഗൂഢലക്ഷ്യം ടയർ കന്പനികളെ സഹായിക്കുകയെന്നതാണ്. കർഷകരെ ഇതിലൂടെ ടയർ കന്പനികളുടെ അടിമകളാക്കാമെന്ന് കേന്ദ്രസർക്കാരും കരുതുന്നുണ്ടാകാം. കർഷകരുടെ വിശ്വാസം കൈവരിക്കാൻ കഴിയുന്ന 25 പദ്ധതികൾ കഴിഞ്ഞകാലങ്ങളിൽ റബർ ബോർഡ് ഏറ്റെടുത്ത് ഉത്പാദക സംഘങ്ങളിലൂടെ നടപ്പിലാക്കിയിരുന്നു. എന്നാൽ ഈ പദ്ധതികളെല്ലാം കേന്ദ്രസർക്കാർ നിർത്തലാക്കി കർഷകരെ ദ്രോഹിച്ചു.

ഉത്പാദനത്തിൽ കൂടുതൽ ഇറക്കുമതി ഉണ്ടായാൽ അതു തടയാൻ ഉണ്ടായിരുന്ന സേഫ് ഗാർഡ് ഡ്യൂട്ടി ട്രൈബ്യൂണലിൽ പരാതി കൊടുത്തപ്പോൾ ആ ട്രൈബ്യൂൽ തന്നെ കേന്ദ്ര ഗവൺമെന്‍റ് നിർത്തലാക്കി. കപ്പ് ലബ്ബ് ഇറക്കുമതി നടത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിൽ ടയർ കന്പനികൾ അപേക്ഷ നൽകിയെങ്കിലും റബർ ബോർഡിന്‍റെയും കർഷക സംഘടനകളുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല. റബർ ആക്ട് ഇല്ലാതാക്കികൊണ്ട് പുതിയ കരട് ആക്ട് പ്രസിദ്ധീകരിച്ചു. റബർ ബോർഡിന് ഉണ്ടായിരുന്ന ഗുണമേന്മ നിശ്ചയിക്കാനുള്ള അധികാരവും ഇറക്കുമതി ചെയ്യാനുള്ള അധികാരവും എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ ആക്ട് പ്രസിദ്ധീകരിച്ചത്.

ഇതിനും ശക്തമായ എതിർപ്പ് കർഷക കോണ്‍ഗ്രസും റബർ ഉൽപാദക സംഘങ്ങളുടെ സംഘടനകളും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ റബർ ബോർഡ് ആക്ട് പാർലമെന്‍റിൽ അവതരിപ്പിക്കാതെ തന്നെ ഒരു എക്സിക്യൂട്ടീവ് ഉത്തരവുമൂലം നടപ്പിലാക്കാനുള്ള നീക്കം നടക്കുകയാണ്. അപ്രകാരം ചെയ്താൽ ഗവൺമെന്‍റ് കോമേഴ്സ് വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള അധികാരം ലഭിക്കും.

കപ്പ് ലബ്ബ് യഥേഷ്ടം ഇറക്കിയാൽ റബർ കിലോയ്ക്ക് നാല്പത്തിയഞ്ചു രൂപയ്ക്കു താഴെ പോകുകയും ചെയ്യും. റബർ കൃഷി സ്വകാര്യ മേഖലയക്ക് നൽകുവാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. അതും കർഷക ദ്രോഹമാണ്. നിലവിൽ കർഷകനു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഇതോടെ ഇല്ലാതാകും. ബിഹാറിലെ ചന്പാരനിൽ നീലം കർഷകരെ ചൂഷണം ചെയ്ത ബ്രിട്ടീഷുകാരുടെ അതേ തന്ത്രം ടയർ കന്പനികൾ റബർ കർഷകനുമേൽ അടിച്ചേൽപ്പിച്ചു വിലയിടിക്കാനുള്ള തന്ത്രത്തിനു കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണ്.

ലാറ്റക്സ് വില ഇടിക്കാനായി 10 ശതമാനം ഇറക്കുമതി ചുങ്കത്തിൽ രണ്ടുലക്ഷം ടണ്‍ കോന്പൗണ്ട് റബർ ഇറക്കുമതി ചെയ്ത് ലാറ്റക്സ് മേഖലയെ അപ്പാടെ തകർത്തു. കോന്പൗണ്ട് റബ്ബറിനു 25% ഇറക്കുമതി ചുങ്കം വയ്ക്കണം. റബർ ഗ്ലൗസ് തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതി ചുങ്കം ഇല്ല. ഇതുമൂലം ഇന്ത്യയിലെ കന്പനികൾ പൂട്ടി.

മേക് ഇൻ ഇന്ത്യ ഒരു പബ്ലിസിറ്റി മാത്രമായി അധഃപതിച്ചു. റബർ ഗവേഷണത്തിനും മറ്റും പണം പ്രത്യേകമായി നൽകണം. കർഷകർക്കുള്ള പദ്ധതികൾ മുഴുവൻ നിർത്തിയിട്ട് ഉദ്യോഗസ്ഥകർക്ക് ശന്പളം നൽകാൻ മാത്രം എന്തിനാണ് റബർബോർഡ് എന്നു ചോദിക്കുന്ന കേന്ദ്ര ഗവൺമെന്‍റ് നയം മാറ്റി കർഷകരെ സഹായിക്കണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപ ടയർ കന്പനികളുടെ സംഘടന നൽകി. വനം നശിപ്പിച്ചു റബർ കൃഷി ചെയ്യിപ്പിച്ച് നാല്പത്തഞ്ചു രൂപക്ക് ടയർ കന്പനികൾക്ക് കൊടുക്കാനാണെങ്കിൽ ഈ നയം കർഷകരോട് മാത്രമല്ല, രാജ്യത്തോടുതന്നെ ചെയ്യുന്ന കൊടിയ ക്രൂരതയും വഞ്ചനയുമാണ്.

ഗുണമേന്മയുള്ള ഷീറ്റ് ഉണ്ടാക്കാൻ കർഷകരെ നിർബന്ധിച്ചു പഠിപ്പിച്ച് ഷീറ്റ് ഉണ്ടാക്കിച്ചപ്പോൾ ഗുണമേന്മയുള്ള ബ്ലോക്ക് റബ്ബർ ഇറക്കുമതി ചെയ്യും! കപ്പ് ലബ്ബ് ഇറക്കി ഷീറ്റ് വിലയും ലാറ്റക്സ് വിലയും ഇടിച്ചു കർഷകരെ റബർ കന്പനികളുടെ അടിമകളാക്കാനുള്ള തന്ത്രത്തിൽ കേരളത്തിലെ റബർ കർഷകർ വീണുകൂടാ. വലിയ പരസ്യം നൽകി കൊക്കോയും വാനിലയും കൃഷി ചെയ്ത് കർഷകരെ പട്ടിണിയിലാക്കിയതു പോലെ ചെറുകിട റബർ കർഷകരെ അടിമകളാക്കാൻ കാട്ടിക്കൂട്ടുന്ന ഇത്തരം കുടില തന്ത്രങ്ങൾ എന്തു വില കൊടുത്തും എതിർക്കപ്പെടണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും കേരള എംപിമാരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം നീക്കങ്ങളെ തടഞ്ഞേ മതിയാകൂ.

അഡ്വ. സുരേഷ് കോശി, പത്തനംതിട്ട.
(എൻഎഫ്ആർപിഎസ് മുൻ ദേശീയ പ്രസിഡന്‍റ് കർഷക കോണ്‍ഗ്രസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്).