Responses
യുവത്വം നാടുവിടാൻ കാരണക്കാർ ആര്?
Tuesday, February 7, 2023 10:11 PM IST
കേരളത്തിൽനിന്നു കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി വിദേശത്തു പോകുന്നത് എന്തിനെന്നു ചിന്തിക്കണമെന്ന സിപിഎം നേതാവ് എ. വിജയരാഘവന്‍റെ പ്രസ്താവന കഴിഞ്ഞദിവസം കാണാൻ ഇടയായി. കുട്ടികളുടെ കാര്യത്തിൽ ഇത്രയും ആശങ്ക പ്രകടമാക്കിയ നേതാവിനോടു ചില ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നു.

1) മികച്ച അക്കാദമിക് നിലവാരവും സൗകര്യങ്ങളുമില്ലാത്ത സ്ഥലങ്ങളിലേക്കാണു വിദ്യാർഥികൾ പോകുന്നതെന്നായിരുന്നു അങ്ങയുടെ ആദ്യ പരാമർശം. കൂലിക്ക് ആളെ വച്ച് പ്രബന്ധം എഴുതി നൽകിയാൽ ഡോക്ടറേറ്റ് നൽകുന്ന, അങ്ങനെമെഴുതി നൽകുന്നതിലെ തെറ്റുകൾ പോലും കണ്ടെത്താൻ കഴിയാത്ത ലക്ഷങ്ങൾ ശന്പളം വാങ്ങുന്ന ഗൈഡുകളുള്ള, കാലപ്പഴക്കം വന്നതും യാതൊരു തൊഴിൽസാധ്യതയും ഇല്ലാത്തതുമായ സിലബസുകൾ പഠിപ്പിക്കുന്ന, കുത്തഴിഞ്ഞ അവസ്ഥയിലുള്ള നാട്ടിലെ സർവകലാശാലകൾ ആണോ അങ്ങ് ലോകത്തിൽ കണ്ടെത്തിയതിൽ ഏറ്റവും മികച്ചത്! അംഗീകൃത വിദേശ സർവകലാശാലകളിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഒരാളോട് സംസാരിച്ചാൽ അറിയാം അതു നേടാൻ ആ വ്യക്തി അനുഭവിച്ച കഷ്ടപ്പാടുകൾ.

2) മകനെ കാനഡയിലേക്ക് അയച്ചെന്ന് ഒരു അച്ഛനും അമ്മയും അഭിമാനത്തോടെ പറയുന്നതു കേട്ടു എന്നതായിരുന്നു അടുത്ത പരാമർശം. താങ്കൾ കേട്ടതു വളരെ ശരിയാണ്. വിദേശത്തേക്കു തങ്ങളുടെ മക്കൾ കടന്നുവെന്നു കേട്ടാൽ ഭൂരിഭാഗം മാതാപിതാക്കളും അഭിമാനിക്കും, സന്തോഷിക്കും. തൊഴിലില്ലാതെ നാട്ടിൽ തേരാപാരാ നടക്കാതെ ജീവിതത്തിൽ ഒരു കരയെത്തുമെന്ന പ്രതീക്ഷയാണ് അവർക്കു പല വിദേശരാജ്യങ്ങളും നൽകുന്നത്.

3) വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ കാന്‍റീനിൽ രാവിലത്തെ എല്ലാ ചെന്പും കഴുകി വച്ചിട്ടു വേണം കോളജിൽ പോകാൻ എന്നതായിരുന്നു അടുത്ത പരാമർശം. പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്താണ് വിദേശത്തു വിദ്യാർഥികൾ അവരുടെ ചെലവിന് പണം കണ്ടെത്തുന്നത്. പാത്രം കഴുകുന്നതു മുതൽ ഹോട്ടൽ വൃത്തിയാക്കുന്നതു വരെ ചെയ്യുന്നു. അതിൽ എന്താണ് ഇത്ര പുച്ഛിക്കാൻ. മിക്ക രാജ്യങ്ങളിലും പാർട്ട് ടൈം ജോലി ചെയുന്പോൾ മണിക്കൂറിനു നിശ്ചയിച്ചിട്ടുള്ള കൂലി ബാങ്ക് അക്കൗണ്ടിൽ എത്തും. ഇവിടെ പാർട്ട് ടൈം മേഖലയിൽ നടക്കുന്ന തൊഴിൽ ചൂഷണം തടയാൻ മാറിമാറി വന്ന സർക്കാരുകൾക്ക് ആയിട്ടുണ്ടോ‍‍‍? സ്വന്തമായി ജോലി ചെയ്തു പഠിക്കുന്പോൾ സ്വന്തം കാലിൽ നിൽക്കാനും ഏതു പ്രതിസന്ധിയും തരണം ചെയ്യാനും കെല്പുള്ളവർ ആകുന്നു ഓരോ വിദ്യാർഥിയും.

ഇതോടൊപ്പം ചില പൊതുവായ കാര്യങ്ങൾകൂടി കൂട്ടിച്ചേർക്കട്ടെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏറ്റവുംവലിയ തൊഴിൽമേഖല എന്നതു സർക്കാർ ജോലി തന്നെയാണ്. എന്നാൽ അതിൽ കൃത്യമായാണോ കാര്യങ്ങൾ നടക്കുന്നത്? എല്ലായിടത്തും ഇഷ്ടക്കാരെ തിരുകിക്കയറ്റി താത്കാലിക നിയമനം എന്ന പാർട്ടി സ്പോണ്‍സർ തൊഴിൽമേള നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു. പിഎസ്‌സി ‘പാർട്ടി സർവീസ് കമ്മിഷൻ’ എന്നു മാറിയിട്ട് നാളുകളായി. രാവും പകലും പിഎസ്‌സി പരീക്ഷയ്ക്കു പഠിക്കുന്നവരെ മണ്ടന്മാരാക്കി പാർട്ടി സെകട്ടറിയുടെ കത്തുമായി വരുന്നവർക്കു ജോലി വാരിക്കോരി നൽകുന്നു.

ഒടുവിൽ നായയ്ക്ക് എല്ലിൻകഷണം ഇട്ടുനൽകും പോലെ താത്കാലിക നിയമനങ്ങൾ വഴി മുക്കാൽ ഭാഗത്തോളം ഒഴുവുകൾ നികത്തി ബാക്കി കാൽ ഭാഗം നിയമനം പിഎസ്‌സിക്കു വിട്ടാലായി. കാൽഭാഗം നിയമനങ്ങൾക്ക് പരീക്ഷ എഴുതുന്നത് പതിനഞ്ചു ലക്ഷത്തോളം ഉദ്യോഗാർഥികളും. ഒരു പരീക്ഷ കഴിഞ്ഞു ലിസ്റ്റ് വന്ന് ജോലിക്കു കയറാൻ കുറഞ്ഞത് രണ്ടുവർഷമെടുക്കും. ഇങ്ങനെ രണ്ടുവർഷമാണ് ഓരോ ഉദ്യോഗാർഥിയും ഹോമിക്കേണ്ടിവരുന്നത്. ഇതെല്ലാം അനുഭവിച്ചു നാട്ടിൽ യുവാക്കൾ തങ്ങളുടെ ജീവിതം വെറുതെ കളയണം എന്നാണോ നേതാവ് പറഞ്ഞു വരുന്നത്. അതുപോലെ വിദേശത്തു തൊഴിൽ തേടിയും പഠനത്തിനും പോകുന്നത് വലിയ അപരാധമായി തോന്നുന്നു എങ്കിൽ നേതാവ് ആദ്യം സ്വന്തം പാർട്ടി നേതാക്കളുടെ മക്കൾ ഉൾപ്പെടെയുള്ളവർ എന്തുകൊണ്ട് നാട്ടിൽ പഠിക്കാതെ, ജോലി ചെയ്യാതെ, ബിസിനസ് നടത്താതെ വിദേശത്തു പോയി ഇതെല്ലാം ചെയ്യുന്നു എന്നുകൂടി വിശദമാക്കണം.

അജയ്, തിരുവനന്തപുരം