വ്യാപാരിക്കൊരു വഴികാട്ടി
വ്യാപാരിക്കൊരു വഴികാട്ടി
എം. വേണുഗോപാൽ
പേജ് 63, വില: 100 രൂപ
ഫോൺ: 8547472360, 9447072360
സാധാരണ കച്ചവടക്കാർക്ക് വളരെ പ്രയോജനപ്പെടാവുന്ന പുസ്തകം. വ്യാപാരത്തിന്‍റെ അടിസ്ഥാന സവിശേഷതകൾ, വ്യത്യസ്ത വ്യാപാരങ്ങളുടെ പ്രത്യേകതകൾ തുടങ്ങി അറിയേണ്ട നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വേര് ഇലകളോടു പറഞ്ഞത്
സമകാലിക സംവാദങ്ങളും തുറന്നെഴുത്തുകളും
ഫാ. മാത്യു അരീപ്ലാക്കൽ
പേജ് 200, വില: 200 രൂപ
പാവനാത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള എഴുത്തുകളാണ് ഇതിലുള്ളത്. ധർമവിചാരങ്ങളും ക്രൈസ്തവ മൂല്യങ്ങളും ബൈബിൾ നിരീക്ഷണങ്ങളും മാത്രമല്ല, പൗരോഹിത്യത്തോടുള്ള വിമർശനം ഉൾപ്പെടെ ശ്രദ്ധിക്കപ്പെടേണ്ട ലേഖനങ്ങളുടെ സമാഹാരം. ജോൺ പോളിന്‍റേതാണ് അവതാരിക.

ഉയരങ്ങൾ കീഴടക്കാം
സെബിൻ എസ്. കൊട്ടാരം
പേജ് 111, വില: 145 രൂപ
ബിയോൺഡ് ബുക്സ്, ചീരഞ്ചിറ.
ഫോൺ: 9497216019, 7907260073
നിരവധി പ്രചോദനാത്മക ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള ലേഖകന്‍റെ പുതിയ പുസ്തകം. കുട്ടികളെ എങ്ങനെ മിടുക്കരാക്കാം, കാലത്തിനനുസരിച്ച് ജീവിതത്തിലും മാറ്റം, ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടിയാൽ, ദേഷ്യം നിയന്ത്രിക്കാനുള്ള വഴികൾ, വിദേശത്ത് ജോലി- പഠനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ അധ്യായങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്. നിരവധി വിജയകഥകളും സംഭവങ്ങളും ഉൾപ്പെടുത്തി വായനാക്ഷമമാക്കിയിട്ടുണ്ട്.

കാലാന്തരങ്ങൾ
കാരൂർ സോമൻ
പേജ് 116, വില: 100 രൂപ
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
ജീവിത വിജയത്തിനും കുതിപ്പിനുമായി മനുഷ്യൻ നടത്തുന്ന പരാക്രമങ്ങളും അവയുടെ നാടകീയമായ പര്യവസാനങ്ങളും വിവരിക്കുന്ന നോവൽ. മോഹൻ എന്ന വ്യക്തിയെ കേന്ദ്രകഥാപാത്രമാക്കിയാണ് കഥ പറയുന്നത്.

വാക്ക് കടയുന്പോൾ
വിനായക് നിർമൽ
പേജ് 176, വില: 170 രൂപ
പാവനാത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
അറിവും നന്മയും പ്രചോദനവും നല്കുന്ന ചെറുലേഖനങ്ങളുടെ സമാഹാരം. ഇതിൽ സാഹിത്യമുണ്ട്, രാഷ്‌ട്രീയമുണ്ട്, ജീവിതനിരീക്ഷണമുണ്ട്, വ്യക്തിജീവിതത്തിലെ ആശങ്കകളുണ്ട്. ഓരോവിഷയവും വായനക്കാരനെ വായിപ്പിക്കുന്നത്ര ആകർഷണീയമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

നിരീക്ഷണങ്ങൾ
സാധു ഇട്ടിയവിര
പേജ് 111, വില: 110 രൂപ
പാവനാത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
ഓരോ ചെറിയ കാര്യങ്ങളിലും കാഴ്ചകളിലുമുണ്ട് പ്രപഞ്ചമെന്ന് ഈ ചെറു ലേഖനങ്ങൾ പറയുന്നു. ആസ്വദിക്കാനും അറിയാനും മാത്രമല്ല, തിരുത്താനമുള്ള മുന്നറിയിപ്പുണ്ട് ഈ കുറിപ്പുകളിൽ. വിമർശനാത്മകത വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖകന്‍റെ എഴുത്തുകളും അതീവലളിതം.

കാലപ്രളയം
കാരൂർ സോമൻ
പേജ് 104, വില: 100 രൂപ
്രപ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
രസകരമായി വായിക്കാനും വേദിയിൽ അവതരിപ്പിക്കാനും പറ്റിയ സാമൂഹിക നാടകം. കേരളത്തെ ഗ്രസിച്ച പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നാടകം അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു തലമുറകളുടെ മോഹങ്ങളും മോഹഭംഗങ്ങളും വായനക്കാർക്ക് അനുഭവിക്കാം.

മധുരിക്കും ഓർമകൾ
കെ.പി. കുഞ്ഞിമൂസ
പേജ് 152, വില: 150രൂപ
മൈത്രി ഫോറം, കോഴിക്കോട്
ഫോൺ: 9847584843
പേരുപോലെതന്നെ ഓർമകളുടെ മധുരിക്കുന്ന വിരുന്നാണ് ഇതിന്‍റെ ഉള്ളടക്കം. മലബാറിന്‍റെ പശ്ചാത്തലവും ഭാഷയും സംസ്കാരവും തീഷ്ണതയും നൈർമല്യവുമെല്ലാം വായനക്കാർക്ക് അനുഭവിച്ചറിയാം. ഓർമകൾക്ക് അകന്പടിയായി നിരവധി ചിത്രങ്ങളും ചേർത്തിട്ടുണ്ട്. മലബാറുകാർക്ക് കൂടുതൽ ഹൃദ്യമാകും. കഥപോലെ വായിക്കാം. തിക്കൊടിയന്‍റേതാണ് അവതാരിക.