Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുന്തിയിലൂടെ ഒരു ദൃശ്യസഞ്ചാരം
നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയുടെ ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ എന്ന നാടകത്തിലെ കുന്തി - കർണ സമാഗമമാണ് 45 മിനിട്ട് ദൈർഘ്യമുള്ള നാടകത്തിലൂടെ അവതരിപ്പിക്കുന്നത്.
മഹാഭാരതത്തിൽ നമ്മൾ കണ്ടിരിക്കുന്നത് ദുഃഖങ്ങളുടെ നിഴലിൽ ഒതുങ്ങുന്ന കുന്തീദേവിയെയാണ്. വീരശൂര പരാക്രമികളായ പാണ്ഡവൻമാരുടെ അമ്മയായിരുന്നിട്ടും വേദനയും അപമാനവും കാനനവാസവും അജ്ഞാതവാസവും അനുഭവിക്കാൻ വിധിക്കപ്പെട്ട കുന്തി. മഹാഭാരതം വായനക്കാരുടെയുള്ളിൽ നിറഞ്ഞ നിസഹയായ, ദുഃഖിതയായ കുന്തിയിൽനിന്നും ഏറെ മാറിയാണ് ജി. ശങ്കരപ്പിള്ളയുടെ ധർമ്മക്ഷേത്രേ കുരുക്ഷേത്രയിലൂടെ അവതരിപ്പിക്കുന്നത്.
നാടക സംവിധായകനായ തൊഴുവൻകോട് ജയനാണ് ശങ്കരപ്പിള്ളയുടെ നാടകം അതേപേരിൽ അരങ്ങിൽ എത്തിച്ചത്. തിരുവനന്തപുരം സൂര്യഗണേശത്തിൽ അരങ്ങേറിയ നാടകത്തിലെ കുന്തിയും ആസ്വാദകരുടെ സങ്കൽപങ്ങൾക്ക് ഉയരെ സഞ്ചരിക്കുന്നു.
സ്ത്രീ ശക്തിയുടെ പ്രതീകമാണ്. പിറന്നയുടനെ സ്വന്തം മകനെ പുഴയിലേക്ക് ഒഴുക്കിവിടേണ്ടി വന്ന ഭാഗ്യഹീനയായ അമ്മയാണെങ്കിലും ആ കുറ്റബോധം കൂരന്പുകൾ പോലെ നെഞ്ചിൽ കുത്തിക്കയറുന്നുണ്ടെങ്കിലും കുന്തിയിലെ സ്ത്രീ ജ്വലിക്കുകയാണ്. ആരും ഇതുവരെ തീർക്കാത്ത മറ്റൊരു കുന്തിയെ അരങ്ങിൽ വിജയമാക്കിയതിന്റെ ബഹുമതി തൊഴുവൻകോട് ജയനു സ്വന്തം.
കർണൻ സൈന്യാധിപനായി പടനയിക്കേണ്ട കുരുക്ഷേത്ര യുദ്ധത്തിന്റെ തലേനാൾ കൗരവരുടെ പടപ്പാളയത്തിലെത്തുന്ന കുന്തീദേവിയിൽനിന്നാണ് നാടകം തുടങ്ങുന്നത്. രക്തബന്ധത്തിന്റെ പേരിൽ തന്റെ വീര്യം കെടുത്താനെത്തുന്ന പാണ്ഡവ മാതാവായാണ് കുന്തിയെ കർണൻ കാണുന്നത്.
അവസാന രംഗത്തിൽ അമ്മേ... എന്നുള്ള കർണന്റെ ദീനരോദനമാണ് മുഴങ്ങുന്നത്. കുന്തിയായി അരങ്ങിൽ നിറയുന്നത് റെജുല മോഹനനാണ്. നാടകത്തിന്റെ നെടുംതൂണായ കർണനു ജീവൻ പകരുന്നത് അന്പാടി ജയക്കുട്ടൻ. കർണന്റെ വളർത്തച്ഛനായ അധിരഥനെ വേണുവും അരങ്ങിൽ സത്യമാക്കുന്നു. തൊഴുവൻകോട് ജയന്റെ വാക്കുകളിലൂടെ...
എന്തുകൊണ്ട് കുന്തി?
ഒരു അഗ്നിപർവതത്തിനുള്ളിൽ അടങ്ങിയിരിക്കുന്നത് എന്താണെന്ന് നമ്മൾ അറിയുന്നത് അത് പൊട്ടിത്തെറിക്കുന്പോഴാണ്. ഒരു പ്രദേശത്തെ തന്നെ അഗ്നിപ്രളയത്തിൽ മുക്കി താഴ്ത്താൻ പർവതത്തിൽ നിന്നൊഴുകുന്ന ലാവയ്ക്കു കഴിയും.
അനുഭവങ്ങളുടെ, പേറ്റുനോവിന്റെ തീവ്രതയിലൂടെ കടന്നു പോയ ശേഷമാണ് അമ്മ എന്ന അവസ്ഥയിലേക്ക് സ്ത്രീകൾ എത്തിച്ചേരുന്നത്. അമ്മയുടെ ഹൃദയാഴങ്ങൾ ആർക്കും ഒരിക്കലും അറിയുവാനോ പറയുവാനോ കഴിയുന്നതല്ല.
അഗ്നിപർവതം കാലങ്ങളോളം നിശ്ചലാവസ്ഥയിലിരിക്കുന്നതുപോലെ സ്ത്രീയും ഒതുങ്ങിയിരിക്കും. തന്റെയുള്ളിലെ സത്ത എന്തെന്ന് അവൾക്കു പോലും പലപ്പോഴും തിരിച്ചറിയണമെന്നില്ല. ജീവിതം കീഴ്മേൽ മറിയുന്പോഴാവും ലാവപോലെ സ്ത്രീയുടെ ഹൃദയം പൊട്ടിയൊഴുകുന്നത്.
ഒടുവിൽ അഗ്നിപ്പുഴ മുഴുവൻ ഒഴുകി ഘനീഭവിച്ച് കഴിയുന്പോൾ സംഭവിക്കുന്ന ഒരു ശാന്തതയുണ്ട്. ആർദ്രവും കഠിനവുമായ ഒരവസ്ഥയാണത്. വൈരുദ്ധ്യമായ ഈ രണ്ട് ഭാവങ്ങളും കൂടിചേർന്നതാണ് അമ്മ! നമ്മുടെ സങ്കല്പങ്ങൾക്കും വളരെ മുകളിലാണ് അമ്മ.
അതുകൊണ്ടാണ് കുന്തിയെ ഞാനിങ്ങനെ അവതരിപ്പിച്ചത്. കൊടുംവ്യഥകളിലൂടെ കടന്നുപോയിട്ടുള്ള ഒരു ജന്മമാണ് കുന്തിയുടേത്. എല്ലാ അമ്മമാരും മാതൃത്വത്തിന്റെ വിങ്ങലും സൃഷ്ടിയുടെ വേദനയും അനുഭവിക്കുന്നവരാണ്. ഇക്കാലത്ത് മക്കൾ അമ്മമാരെ വേദനിപ്പിക്കുന്നതു കാണുന്പോൾ വലിയ വിഷമം തോന്നാറുണ്ട്. ഒരാളും സൃഷ്ടിയുടെ ഉറവിടത്തെ നോവിക്കുവാൻ പാടില്ല. ഈ വിശ്വാസമെല്ലാം കൂടിച്ചേർന്നാണ് കുന്തിയെ ഞാൻ അരങ്ങിലെത്തിച്ചത്.
ജി.ശങ്കരപിള്ളയുടെ കുന്തി
ജി. ശങ്കരപിള്ള നാടകസാഹിത്യത്തിലൂടെ അവതരിപ്പിച്ച കുന്തിയുടെ കരുത്ത് അങ്ങനെതന്നെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. സ്നേഹം, ദേഷ്യം, സങ്കടം, പരിഹാസം, സംശയം അങ്ങനെ ഒരു സാധാരണ സ്ത്രീയുടെ, അമ്മയുടെ എല്ലാ വികാരങ്ങൾക്കും മുകളിലേക്കു നടന്നു കയറുവാൻ കുന്തീദേവിക്കു സാധ്യമാണ്.
നാടക അരങ്ങുകളിൽ മുന്‍പെങ്ങും കാണാത്ത വിധം കുന്തി മാറുന്നത് അതുകൊണ്ടാണ്. വായനക്കാരുടെ സങ്കല്പത്തിലുണ്ടായിരുന്ന കുന്തിയെ മാറ്റിമറിച്ചുകൊണ്ടുള്ള ഒരവതരണമാണ് അത്. നാടകം കണ്ട ആസ്വാദകർ കുന്തിയുടെ ഉൾക്കരുത്തിനെ കുറിച്ച് പറയുന്പോൾ എന്റെ ശ്രമം വിജയിച്ചതായി തോന്നുന്നു.
ഇന്നത്തെ കുന്തിമാർ
നമുക്കു ചുറ്റും ഇന്നും കുന്തിമാരുണ്ട്. ഒറ്റപ്പെടുന്ന ജീവിതത്തിൽ നീതിയും കാരുണ്യവും നിഷേധിക്കപ്പെടുന്ന ഒട്ടനേകം കുന്തിമാർ. മക്കൾ എന്തുകൊണ്ടാണ് പെറ്റമ്മമാരോട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. നല്ല ഭക്ഷണം, ആവശ്യമുള്ള മരുന്ന് അങ്ങനെ വാർധക്യത്തിൽ വേണ്ടതായ പലതും പല അമ്മമാർക്കും ലഭിക്കുന്നില്ല.
അമ്മമാരോടുള്ള സ്നേഹവും കാരുണ്യവും ആദരവും വളരെ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമ്മ വാർധക്യത്തിന്റെ അവശതയിൽ കഴിയുന്പോൾ ഒരു നല്ല വാക്കുപോലും പറയുവാൻ മക്കൾ മറന്നു പോകുന്നു. ജോലിത്തിരക്കുകൾ, കുടുംബ ചുമതലകൾ, സ്വന്തം മക്കളുടെ കാര്യങ്ങൾ... അങ്ങനെയുള്ള ലോകത്തിലാണ് ഭൂരിഭാഗവും മക്കളും.
തിരുവനന്തപുറത്ത് ഞാൻ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ട്. അവിടെവരുന്ന വൃദ്ധരായ അമ്മമാരുടെ ജീവിതാവസ്ഥ എന്നെ വല്ലാതെ നൊന്പരപ്പെടുത്താറുണ്ട്. ദുഃഖങ്ങളെല്ലാം ഉള്ളിൽ അമർത്തിയാണ് പലരും ജീവിക്കുന്നത്. അവരുടെ വേദനകൾ ആരെങ്കിലും ഒന്നു കേട്ടാൽ തന്നെ അവർക്കത് വലിയ ആശ്വാസമാണ്.
വൃദ്ധരായ അച്ഛൻമാരും ഇതേ അവഗണന അനുഭവിക്കുന്നുണ്ട്. എന്റെ അനുഭവത്തിൽ കൂടുതൽ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നത് അമ്മമാരാണ്. മോനേ... എന്നു വിളിക്കുന്പോൾ അമ്മയുടെ സ്നേഹത്തിന്റെ കടലാഴമറിയാം. ധർമ്മക്ഷേത്ര കുരുക്ഷേത്ര യിലെ കുന്തിയെ വായിക്കുന്പോൾ ഞാൻ ദിവസവും കണ്ടുമുട്ടുന്ന അമ്മാരുടെ സ്നേഹവും കണ്ണുനീരും ഞാനറിയാതെയുള്ളിൽ നിറയുകയായിരുന്നു. നാടകത്തിലെ കുന്തിയെ പ്രേക്ഷകർ ഏറ്റെടുക്കുന്നതും അതിനാലാണ്.
റെജുല മോഹൻ എന്ന കുന്തി
നാടകത്തെ ഏറെ സ്നേഹിക്കുന്ന, നാടകത്തോട് പൂർണ അർപ്പണമുള്ള റെജുല പ്രൊഫഷണൽ നാടക അഭിനേത്രിയല്ല. അതുകൊണ്ടാണ് എന്റെയുള്ളിലുള്ള കുന്തിയിലേക്കു ഇത്ര അനായാസമായി എത്തിച്ചേരുവാൻ സാധിച്ചത്. ധാരാളം കഥാപാത്രങ്ങളെ ദിവസവും അവതരിപ്പിക്കുന്ന നടിയാണെങ്കിൽ അവരുടെതായ അഭിനയ സാധ്യതകൾ അറിഞ്ഞും അറിയാതെയും കടന്നുവരും. വാക്കിലും നോക്കിലും നടപ്പിലുമെല്ലാം കുന്തിയായി മാത്രം മാറുവാൻ റെജുല മോഹനു സാധിച്ചിരിക്കുന്നു.
എസ്.മഞ്ജുളാദേവി
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
Latest News
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top