Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്തും ലഹരിക്ക് അടിമപ്പെട്ടും അലഞ്ഞുതിരിയുന്നതിനിടെയാണ് ഇവരിൽ ഏറെപ്പേരും അക്രമത്തിനിരയാവുകയോ അപകടങ്ങളിൽപ്പെടുകയോ ചെയ്തിട്ടുള്ളത്. നാലു പതിറ്റാണ്ടിനിടെ പാതയോരങ്ങളിൽ നിന്ന് കണ്ടെടുത്തവരിൽ പലരും വലിയ പ്രമാണികളും സന്പന്നരുമൊക്കെയായിരുന്നുവെന്ന തിരിച്ചറിവ് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
മുപ്പതു വർഷം മുൻപ് ശബരിമല തീർഥാടനെത്തിയ ഒരാൾ കോട്ടയത്ത് കൂട്ടം തെറ്റി. മാനസികപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം സമനില നഷ്ടപ്പെട്ട് നഗരത്തിലൂടെ അക്രമാസക്തനായി ബഹളം വച്ച് ഓടിനടന്നു. കഠിനഹൃദയരായ ആരോ രാത്രിയിൽ അദ്ദേഹത്തെ കുതികാലിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. ചോരവാർന്ന് ബോധരഹിതനായി കിടന്ന ആ വ്യക്തിയെ അക്കാലത്ത് കോട്ടയം മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഞാൻ വാഹനത്തിൽ തിയറ്ററിലെത്തിച്ചു. ബന്ധുക്കളാരും കൂടെയില്ലാത്തവർക്ക് ചികിത്സ നൽകില്ലെന്ന സാഹചര്യം വന്നതോടെ അപരിചിതന്റെ ബന്ധുവായി എഴുതിക്കൊടുത്ത് പരിചരണം നൽകി.
ബോധം വീണ്ടുകിട്ടിയപ്പോൾ അദ്ദേഹം തമിഴിൽ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. എന്നാൽ കൃത്യമായ വിലാസം പറഞ്ഞതുമില്ല. തിരുനക്കര ക്ഷേത്രത്തിലെത്തി ഞാൻ അയ്യപ്പസേവാ സംഘം ഭാരവാഹികളുടെ സഹായം തേടുകയും അവർ വാർത്ത തമിഴ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ആ വ്യക്തിയെ അന്വേഷിച്ച് കോയന്പത്തൂരിൽനിന്നും ബന്ധുക്കളെത്തി. ഇന്ത്യൻ പാർലമെന്റിൽ ഉന്നത പദവി വഹിച്ചിട്ടുള്ള റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മരണാസന്നനായി കിടന്നിരുന്ന ആ വ്യക്തി. അദ്ദേഹത്തെ ബന്ധുക്കൾക്കൊപ്പം ട്രെയിനിൽ മടക്കി അയച്ചു.
സമാനമായ മറ്റൊരു സംഭവം കുറിക്കട്ടെ. കോട്ടയം നഗരത്തിൽ തലയ്ക്കു പിന്നിൽ വെട്ടേറ്റ് ഗുരുതര നിലയിൽ ഒരാളെ കണ്ടെത്തി. മെഡിക്കൽ കോളജിലെത്തിച്ചു ചികിത്സ നൽകി ബോധം വീണ്ടെടുത്തതോടെ എന്തു ചോദിച്ചാലും കൊല്ലം, കൊല്ലം എന്ന് അദ്ദേഹം തുടരെ പറഞ്ഞുകൊണ്ടിരുന്നു. വാർത്ത കൊടുത്തതോടെ കൊല്ലത്തുനിന്നും ബന്ധുക്കളുടെ വിളിയെത്തി. വെട്ടേറ്റു കിടന്നയാൾ സിംഗപ്പൂർ ഹൈമ്മീഷണറേറ്റിൽ ഒന്നാം പദവി അലങ്കരിച്ചിരുന്ന പ്രമുഖനായിരുന്നു. ഒപ്പം പ്രശസ്തമായ ഒരു ആശുപത്രിയുടെ ഉടമയും. ഡോക്ടറായ മരുമകൻ അദ്ദേഹത്ത വീട്ടിലേക്കു തിരികെ കൊണ്ടുപോയി.
കുമരകം സന്ദർശിക്കാനെത്തിയ ആ നയതന്ത്രജ്ഞൻ മദ്യപിച്ച് ലക്കുകെട്ട് കിടന്നവേളയിൽ അക്രമികൾ പരിക്കേൽപ്പിച്ച് പണവും രേഖകളും ഉൾപ്പെടെ ബാഗ് മോഷ്ടിക്കുകയായിരുന്നു.
മനസിന്റെ വഴിതെറ്റലുകൾ പലരുടെയും ജീവിതങ്ങളെ അനാഥമായ പെരുവഴിയിലാക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസവും പദവികളും ആർജിക്കുന്നതിൽ മാത്രം ഒരാള്‍ക്കും ജീവിതം സന്തോഷകരമാവില്ല. ജീവിക്കുന്ന സാഹചര്യവും ഇടപെടുന്ന സമൂഹവും വ്യക്തി ജീവിതത്തിൽ പ്രധാനമാണ്.
ജോലിയിൽ സത്യസന്ധത പുലർത്തുന്ന ഉദ്യോഗസ്ഥൻ ഉന്നതരുടെ സമ്മർദങ്ങൾക്കു വിധേയനാകേണ്ടിവന്നാൽ മനസ് തകർന്നുപോകുമെന്ന ബോധ്യം ഇത്തരം സംഭവങ്ങൾ എന്നെ പഠിപ്പിച്ചു. ജോലി ഭാരമാകുന്പോൾ രാജിവയ്ക്കാൻപോലും നിർബന്ധിതരായേക്കാം. വ്യക്തി ജീവിതത്തിലെ തകർച്ചയിൽ ലഹരിക്ക് അടിമപ്പെട്ട ഉന്നതന്റെ അവസ്ഥാന്തരം വേറെയും വസ്തുതകൾ പഠിപ്പിക്കുന്നു. ഉന്നത നിലകളിൽ എത്തിയാലും പണം സന്പാദിച്ചാലും പദവികൾ അലങ്കരിച്ചാലും സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടാൽ ജീവിതത്തിന് അർത്ഥമില്ല.
ഒരു പക്ഷെ, ഭാര്യയും മക്കളും മരുമക്കളും പുലർത്തുന്ന അവഗണനയോ വീഴ്ചകളോ ആവാം ഇത്തരം ഒളിച്ചോട്ടങ്ങൾക്കും ഉൗരുചുറ്റലുകൾക്കും കാരണമാവുക. കുടുംബ ഭദ്രത തകന്ന വ്യക്തിയുടെ ജീവിതം അടിത്തറ ഇളകിയ വീടിനു സമാനമാണ്. വ്യക്തിജീവിത്തിൽ ഇടർച്ച സംഭവിക്കുന്നവർ ഏതു ജീവിതാന്തസിൽ കഴിഞ്ഞാലും ആധ്യാത്മികമായും ധാർമികമായും തകരും. ഒരുപാട് സംഘർഷങ്ങൾക്കും വെല്ലുവിളികൾക്കും മത്സരങ്ങൾക്കും നടുവിലാണ് ഇക്കാലത്ത് ഏറെപ്പേരുടെയും ജീവിതം. നേരിന്റെയും നെറിവിന്റെയും പക്ഷം ചേരാൻ ആഗ്രഹിക്കുന്നവരെപ്പോലും ബാഹ്യശക്തികൾ പിന്തിരിക്കുകയോ തകർക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകാം. എത്ര വലിയ പ്രതിസന്ധികളുണ്ടായാലും ദൈവാശ്രയത്തിൽ ഉറച്ചുനിന്ന് പ്രാർഥനയിൽ ശക്തിതേടുകയെന്നതാണ് പിടിച്ചുനിൽക്കാനുള്ള പോംവഴി. വ്യക്തികളുടെയും കുടുംബങ്ങളുടെയും കെട്ടുറപ്പാണ് ജീവിത ഭദ്രതയുടെയും സന്തോഷത്തിന്റെയും അടിസ്ഥാനം. അതിന് ധാർമികബോധത്തിന്റെ അടിത്തറ കൂടിയേ തീരൂ.
പി.യു. തോമസ്, നവജീവൻ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
Latest News
കോഴിക്കോട്ട് തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്‍വര്‍ലൈന്‍ പദ്ധതി വേണം; ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
Latest News
കോഴിക്കോട്ട് തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്‍വര്‍ലൈന്‍ പദ്ധതി വേണം; ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top