Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മനോഹരന്റെ അതിജീവനം
കാലഘട്ടത്തിനനുസരിച്ച് അപ്ഡേറ്റാകാൻ ശ്രമിക്കുന്ന മനോഹരൻ നമ്മുടെ ദൈനംദിന ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ പരിചിതനാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് എത്താൻ ശ്രമിക്കുന്ന മനു നേരിടുന്ന പ്രശ്നങ്ങളും അതിൽ നിന്നുള്ള അവന്റെ അതിജീവനവുമാണ് മനോഹരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. - വിനീത് ശ്രീനിവാസൻ
തിയറ്ററിലെത്തിയ മനോഹരം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് നായകൻ വിനീത് ശ്രീനിവാസൻ. തുടർച്ചയായി മൂന്നു ഹിറ്റുകളുടെ ഭാഗമായതിന്റെ ത്രില്ല് വിനീതിന്റെ വാക്കുകളിലുണ്ട്. നാട്ടിൻ പുറത്തുകാരനായി മനോഹരത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കുന്പോൾ തണ്ണീർമത്തൻ ദിനങ്ങളിലും ലൗവ് ആക്ഷൻ ഡ്രാമയിലും വേറിട്ട പാത്രാവിഷ്കാരമായിരുന്നു വിനീതിൽ നിന്നും കണ്ടത്. ഗായകനായും നടനായും സംവിധായകനായും വിജയം നേടിയ വിനീത് ഇനി നിർമ്മാതാവ്, മറ്റൊരു സംവിധായകന്റെ ചിത്രത്തിൽ ക്രീയേറ്റീവ് ഡയറക്ടർ എന്നീ നിലകളിലും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.
മനോഹരം പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ എന്തു തോന്നുന്നു?
സംവിധായകൻ അൻവർ സാദിഖ് മനോഹരത്തിന്റെ കഥ പറഞ്ഞപ്പോൾതന്നെ എല്ലാവരും മനു എന്നു വിളിക്കുന്ന മനോഹരനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു. കാലഘട്ടത്തിനനുസരിച്ച് അപ്ഡേറ്റാകാൻ ശ്രമിക്കുന്ന മനുവിനെ ഞാനടങ്ങുന്ന യുവതലമുറയ്ക്കു ജീവിതത്തിൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിൽ എവിടെങ്കിലുമൊക്കെ പരിചിതനാണ് മനു. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് എത്താൻ ശ്രമിക്കുന്ന മനു നേരിടുന്ന പ്രശ്നങ്ങളും അതിൽ നിന്നുള്ള അവന്റെ അതിജീവനവുമാണ് ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.
അൻവർ സാദിഖിന്റെ രണ്ടാമത്തെ ചിത്രത്തിലും നായകനാകുന്നത്?
ഓർമയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലാണ് മുന്‍പ് ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി അൻവർ ഈ ചിത്രത്തിന്റെ രചനയിലായിരുന്നു. അരവിന്ദന്റെ അതിഥികൾ കഴിഞ്ഞ് സംവിധാനം ചെയ്യാനുള്ള പ്രൊജക്ടിനെക്കുറിച്ച് ചിന്തിക്കുന്ന സമയത്താണ് ഇതിന്റെ കഥ അൻവർ പറയുന്നത്. 2018 നവംബറിലാണ് തിരക്കഥ വായിക്കുന്നത്. ഈ കഥാപാത്രം വിനീത് തന്നെ ചെയ്യണം, സംവിധാനം ചെയ്യുന്നതിനു മുന്‍പ് ഒരു സിനിമയിൽ അഭിനയിച്ചു കൂടെ എന്ന് അൻവർ ചോദിച്ചു. അങ്ങനെയാണ് മനോഹരത്തിലേക്ക് എത്തുന്നത്.
സഹോദരൻ ധ്യാൻ സംവിധാനം ചെയ്ത ലൗവ് ആക്ഷൻ ഡ്രാമയുടെ വിജയത്തെക്കുറിച്ച്?
ധ്യാൻ സംവിധാനം ചെയ്യുന്നതിനൊപ്പം തന്നെ അജു വർഗീസും വിശാഖും ചേർന്നു നിർമിക്കുന്ന, നിവിൻ പോളി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. ഇവരൊക്കെ വർഷങ്ങളായി എന്റെ സുഹൃത്തുക്കളാണ്. രണ്ടര വർഷത്തോളം സമയമെടുത്ത് ഒരു കോന്പ്രമൈസിംഗും ഇല്ലാതെ നല്ല ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓണക്കാലത്ത് പ്രേക്ഷകർ അത് ഏറ്റെടുത്തപ്പോൾ വളരെ സന്തോഷം.
ധ്യാനിന്റെ ആദ്യ സംവിധാന സംരംഭത്തിൽ എത്രത്തോളം പ്രതീക്ഷ ഉണ്ടായിരുന്നു?
ധ്യാനിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ആദ്യമധ്യാന്തം ചിരിക്കാനുള്ള വക അതിലുണ്ടായിരുന്നു. അതു ചെയ്യുന്നതാകട്ടെ നിവിനും അജുവുമാണ്. അവരുടെ ടൈമിംഗ് അടിപൊളിയാണ്. എന്റെ സിനിമകളിലായാലും മറ്റുള്ളവരുടെ സിനിമകളിലായാലും ഇലക്ട്രിഫൈയിംഗ് കെമിസ്ട്രിയാണ് അവരുടേത്. ഷാൻ റഹ് മാൻ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്ന സമയത്ത് പ്രിവ്യു കണ്ടപ്പോൾ തന്നെ അജു-നിവിൻ കോന്പോയുടെ ഹ്യൂമർ വർക്കൗട്ടാകും എന്ന വിശ്വാസമുണ്ടായിരുന്നു. അത് പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞപ്പോൾ ഇരട്ടി സന്തോഷം.
നടൻ എന്ന നിലയിൽ വേറിട്ട കഥാപാത്രങ്ങളായാണല്ലോ സമീപകാലത്ത് കാണുന്നത്?
അത് മനഃപൂർവമായി ചെയ്യുന്നതല്ല. ഒന്നാമത് അഭിനയിക്കുന്ന കാര്യത്തിൽ എനിക്ക് പ്ലാനിംഗ് ഒന്നുമില്ല. സംവിധാനം ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ചാണ് കൂടുതൽ ആലോചിക്കാറുള്ളത്. അതിന്റെ ഇടവേളയിൽ നല്ല തിരക്കഥകൾ വരുന്പോഴാണ് അഭിനയിക്കുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി അടുത്തകാലത്ത് എത്തിയത് ലൗവ് ആക്ഷൻ ഡ്രാമയിലും തണ്ണീർമത്തൻ ദിനങ്ങളിലുമാണ്. മനോഹരത്തിൽ വന്നപ്പോളാകട്ടെ ആ കഥാപാത്രത്തോട് വളരെ ഇഷ്ടം തോന്നി.
തണ്ണീർമത്തനിലെ രവിമാഷ് വിനീതിൽ നിന്നും പുതുമയുള്ളതായിരുന്നല്ലോ?
ആ കഥാപാത്രത്തിൽ വളരെ വ്യത്യസ്തത എനിക്കു തോന്നിയിരുന്നു. ഒന്നെങ്കിൽ ആ കഥാപാത്രം നന്നായിട്ട് വർക്കാകും, അല്ലെങ്കിൽ ഇത് ഭയങ്കരമായി മോശമാകും എന്നാണു ചിന്തിച്ചത്. ബാക്കി എല്ലാവരും റിയലിസ്റ്റിക് പെർഫോമൻസ് ചെയ്യുന്പോൾ ഞാൻ മാത്രമാണ് ഓവർ ദി ടോപ്പായിട്ട് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. പക്ഷേ, ആ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ഗിരീഷിന്റെ മനസിൽ വ്യക്തമായ ഒരു മീറ്ററുണ്ടായിരുന്നു. ഞാനത് ഫോളോ ചെയ്തു എന്നേയുള്ളു. ചിത്രം തിയറ്ററിലെത്തുന്നതുവരെ എനിക്ക് ടെൻഷനായിരുന്നു. ഞാൻ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്തത് ചെയ്തു കണ്ടപ്പോൾ പല സംശയങ്ങളുമുണ്ടായി. പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ആശ്വാസമായി.
ആനന്ദത്തിനു ശേഷം വീണ്ടും നിർമാതാവായി എത്തുകയാണല്ലോ?
ഞാൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍പ് നിർമിച്ച ആനന്ദത്തിൽ നിന്നും തീർത്തും വിഭിന്നമായ പശ്ചാത്തലമുള്ള ഒരു ചെറിയ സിനിമയാണത്. കുന്പളങ്ങി നൈറ്റ്സ് ഫെയിം ആൻ ബെന്നാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇതിനിടയിൽ കുഞ്ഞെൽദോയിൽ ക്രിയേറ്റീവ് ഡയറക്ടറായി മാറുന്നത്?
മാത്തുക്കുട്ടിയുമായി വളരെ നാളത്തെ സൗഹൃദമുണ്ട്. ആനന്ദം റിലീസ് ചെയ്യുന്ന സമയത്താണ് മാത്തുക്കുട്ടി നൽകിയ കുഞ്ഞെൽദോയുടെ തിരക്കഥ വായിക്കുന്നത്. മാത്തുവിന്റെ ഉള്ളിൽ ആ സിനിമ ഉണ്ടെന്നെനിക്കു മനസിലായി. മാത്തുക്കുട്ടി തന്നെ ഈ ചിത്രം സംവിധാനം ചെയ്താൽ നന്നാകും എന്നു ഞാൻ പറഞ്ഞു. സംവിധാനത്തിലെ എക്സ്പീരിയൻസ് കുറവായിരുന്നു മാത്തുവിന്റെ പ്രശ്നം. അവന്റെ സുഹൃത്തുക്കളും ഞാനും ഒപ്പമുണ്ടാകും എന്ന് ആത്മവിശ്വാസം നൽകി. അങ്ങനെയാണ് ഞാൻ ക്രിയേറ്റീവ് ഡയറക്ടറാകുന്നത്.ഒരു അസോസിയേറ്റീവ് ഡയറക്ടറുടെ പണിയാണ് ഞാൻ ചെയ്തത്. മാത്തു അവന്റെ സന്തോഷത്തിന് ഒരു ഫാൻസി വാക്ക് ഇട്ടതാണ് ക്രിയേറ്റീവ് ഡയറക്ടർ എന്ന്. പിന്നെ, എനിക്ക് വളരെ എൻജോയ് ചെയ്യാൻ സാധിച്ചു. ഡയലോഗ് പറയേണ്ടതില്ല, കോസ്റ്റ്യൂം മാറേണ്ടതില്ല, ഡയറക്ടറുടെ ടെൻഷനുമില്ല.
കുഞ്ഞെൽദോയെക്കുറിച്ച് പറയാനുള്ളത്?
വളരെ ലളിതമായ കഥയിൽ കുറച്ചു തമാശയും കാര്യങ്ങളുമായി പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലത്തെ ഒരു സിനിമയാണ് കുഞ്ഞെൽദോ. ട്രാഫിക്കിനു ശേഷം ഞാനും ആസിഫും ഒന്നിച്ച് വർക്കു ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ.
പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ?
ഹെലൻ, കുഞ്ഞെൽദോ എന്നീ പ്രൊജക്ടുകളാണ് ഇനി തിയറ്ററിലെത്തുന്നത്. ഞാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് കടക്കുകയാണ്. അതിന്റെ എഴുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. താരനിർണയം പുരോഗമിക്കുന്നു.
ലിജിൻ കെ. ഈപ്പൻ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
ബിഹാറിൽ ഇന്ത്യാ മുന്നണി സജ്ജം; ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയിലെത്തി
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
Latest News
ബിഹാറിൽ ഇന്ത്യാ മുന്നണി സജ്ജം; ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയിലെത്തി
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top