Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
"നമ്മുടെ മനുഷ്യത്വം എവിടെപ്പോയി?'
ചരിത്രത്തിൽ ഏറെ പ്രസിദ്ധിനേടിയിട്ടുള്ള ഒരു യുദ്ധമാണ് 1859 ജൂൺ 24-ന് ഇറ്റലിയിലെ സൊൾഫെറീനോയിൽ നടന്ന യുദ്ധം. ഈ യുദ്ധത്തിൽ ഒരു വശത്തു ഫ്രാൻസ് - സർഡീനീയൻ സഖ്യവും മറുവശത്ത് ഓസ്ട്രിയയുമായിരുന്നു. ഓസ്ട്രിയയുടെ ഫ്രാൻസ് ജോസഫ് ഒന്നാമൻ ചക്രവർത്തിയും ഫ്രാൻസിന്റെ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയും സർഡീനിയയുടെ വിക്ടർ എമ്മാനുവൽ രണ്ടാമനും യുദ്ധത്തിൽ നേരിട്ടു പങ്കെടുത്തു എന്നതു ഈ യുദ്ധത്തിന്റെ ഒരു പ്രത്യേകതയാണ്.
മറ്റൊരു പ്രത്യേകത, ഈ യുദ്ധമാണ് ഇന്റർനാഷണൽ റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപനത്തിനു വഴി തെളിച്ചു എന്നത്. ഈ യുദ്ധത്തിൽ പങ്കെടുക്കുവാൻ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി എത്തുന്നുണ്ട് എന്നു കേട്ടപ്പോൾ അദ്ദേഹത്തെ നേരിട്ടു കാണുവാനായി ഹെന്റി ഡുണാന്റ് (1828-1910) എന്ന ഒരു ബിസിനസുകാരൻ സൊൾഫെറീനോയിലെത്തി. സ്വിറ്റ്സർലൻഡുകാരനായ അദ്ദേഹത്തിന് അൾജീറീയയിൽ ചില ബിസിനസുകളുണ്ടായിരുന്നു.
അക്കാലത്തു ഫ്രാൻസിന്റെ നിയന്ത്രണത്തിലായിരുന്നു അൾജീരിയ. തന്മൂലം തന്റെ ബിസിനസ് സംബന്ധിച്ചു സംസാരിക്കുവാൻ വേണ്ടിയായിരുന്നു ഡുണാന്റ് നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ അന്വേഷിച്ചു പോയത്. എന്നാൽ അദ്ദേഹം സൊൾഫെറീനോയിൽ എത്തിയതു യുദ്ധം കഴിഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു. അന്ന് അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ പിടിച്ചുകുലുക്കി. ആയിരക്കണക്കിനാളുകൾ മരിച്ചു കിടക്കുന്നു. അതിലേറെ ആളുകൾ മുറിവേറ്റുകിടന്നു സഹായത്തിനായി കേഴുന്നു. അക്കാലത്തു യുദ്ധമുന്നണിയിൽ വൈദ്യസഹായമെത്തിക്കുന്ന പതിവില്ലായിരുന്നു. യുദ്ധരംഗത്തു മുറിവേറ്റു കിടക്കുന്നവർക്കു താൻ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നു തീരുമാനിച്ച് അദ്ദേഹം അടുത്തുള്ള ഗ്രാമങ്ങളിലേക്കു പോയി അവരെ സംഘടിപ്പിച്ചു സഹായമെത്തിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ നല്ല മനസും മാതൃകയും കണ്ടപ്പോൾ മറ്റു നല്ല മനുഷ്യരും മുറിവേറ്റുകിടക്കുന്ന പടയാളികളെ സഹായിക്കാൻ ഓടിയെത്തി.
സൊൾഫെറീനോയിൽ കണ്ട കാഴ്ച ഡുണാന്റ് മറന്നില്ല. എന്നു മാത്രമല്ല, അവിടെ കണ്ട കാര്യങ്ങൾ എഴുതി
“എ മെമ്മറി ഓഫ് സൊൾഫെറീനോ' എന്ന പേരിൽ സ്വന്തം ചെലവിൽ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിൽ അദ്ദേഹം മുന്നോട്ടുവച്ച ഒരു നിർദേശമായിരുന്നു യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചു സഹായമെത്തിക്കുന്ന ഒരു സന്നദ്ധസംഘടന ഉണ്ടാകണമെന്നുള്ളത്.
ഡുണാന്റ് പ്രസിദ്ധീകരിച്ച പുസ്തകത്തിനും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങൾക്കും യൂറോപ്പിലും അന്താരാഷ്ട്രതലത്തിലുമൊക്കെ നല്ല പബ്ലിസിറ്റി ലഭിച്ചു. അതിന്റെ ഫലമായാണ് 1861-ൽ റെഡ്ക്രോസ് സൊസൈറ്റിയും യുദ്ധത്തിൽ മുറിവേറ്റവർക്കു പരിചരണം നൽകുന്നതു സംബന്ധിച്ചു 1864-ൽ ജനീവ കൺവെൻഷനും ഉടലെടുത്തത്.
റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ നേതാക്കളിലൊരാൾ ഡുണാന്റ് ആയിരുന്നു. എന്നാൽകുറെ വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ബിസിനസിലെ പരാജയവും അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും പൊക്കിപ്പിടിച്ച് അദ്ദേഹത്തെ അവർ റെഡ്ക്രോസിൽനിന്നു പുറത്താക്കി.
എന്നാൽ ചരിത്രം അദ്ദേഹത്തെ മറന്നില്ല. 1910-ൽ അദ്ദേഹം മരിക്കുന്നതിന് ഒൻപതുവർഷം മുൻപ് നൊബേൽ അക്കാഡമി അദ്ദേഹത്തിനു സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിച്ചു. എന്നു മാത്രമല്ല, റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപനത്തിൽ അദ്ദേഹത്തിന്റെ നിർണായകമായ പങ്ക് എടുത്തു പറയുകയും ചെയ്തു.
ബിസിനസുകാരനായിട്ടായിരുന്നു ഡുണാന്റ് തന്റെ പൊതുജീവിതം ആരംഭിച്ചത്. എന്നാൽ മനുഷ്യരുടെ വേദനയും ദുഃഖവും കണ്ടപ്പോൾ അതിനു തന്നെക്കൊണ്ടാവുന്ന പരിഹാരം ചെയ്യണമെന്നു അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണു റെഡ്ക്രോസ് സംഘടനയുടെ സ്ഥാപനത്തിനും അതിന്റെ പ്രവർത്തനത്തിനുമായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. പൊതുപ്രവർത്തനത്തിനിടയിൽ തന്റെ ബിസിനസ് പരാജയപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം ഏറെ ദുഃഖിച്ചില്ല. എന്നു മാത്രമല്ല, എപ്പോഴും മനുഷ്യോപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഡുണാന്റിനെക്കുറിച്ചുള്ള ചരിത്രത്തിൽ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു: "നമ്മുടെ മനുഷ്യത്വം എവിടെപ്പോയി?' അദ്ദേഹം അന്നു ചോദിച്ച ഈ ചോദ്യം ഇന്നും ഏറെ പ്രസക്തമാണ്. കാരണം, മനുഷ്യത്വപരമല്ലാത്ത എന്തെല്ലാം കാര്യങ്ങളാണു നമ്മുടെ ചുറ്റിലും അതുപോലെ ലോകം മുഴുവനും നടക്കുന്നത്!
നമ്മുടെ പൊതുസമൂഹത്തിൽ നടക്കുന്ന മനുഷ്യത്വരഹിതമായ കാര്യങ്ങളെക്കുറിച്ചു നമുക്കെല്ലാവർക്കും അറിയാം. കാരണം ഓരോ ദിവസവും കൊലപാതകവും കൊള്ളയും ബലാത്സംഗവും അക്രമവും തട്ടിപ്പും വെട്ടിപ്പും വഞ്ചനയുമൊക്കെ സംബന്ധിച്ചുള്ള എത്രമാത്രം വാർത്തകളാണ് നാം കേൾക്കുന്നത്! അവ മാത്രമോ? നമ്മുടെ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലുമൊക്കെ വേറെയും തരത്തിലുള്ള മനുഷ്യത്വരഹിതമായ നടപടികൾ നാം കാണുന്നതല്ലേ? മനുഷ്യത്വ രഹിതമായ ഇമ്മാതിരി പ്രവൃത്തികളും നടപടികളും കാണുന്പോൾ നമ്മുടെ മനുഷ്യത്വം എവിടെപ്പോയി എന്നു നാമും ചോദിച്ചേക്കാം.
എന്നാൽ അതിലും പ്രധാനപ്പെട്ട ചോദ്യം നമുക്ക് എങ്ങനെ നമ്മുടെ മനുഷ്യത്വം ഉറപ്പാക്കാനാവും എന്നതാണ്.നമ്മുടെ ജീവിതത്തിൽ മനുഷ്യത്വം ഉറപ്പാക്കുവാൻ നമുക്കു സാധിക്കണമെങ്കിൽ അതിനു ബോധപൂർവകമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. എങ്കിൽ മാത്രമേ മനുഷ്യത്വരഹിതമായ നടപടികൾ ഉപേക്ഷിക്കുവാനും മനുഷ്യത്വം തുളന്പിനിൽക്കുന്ന പ്രവൃത്തികൾ നമുക്കു കാഴ്ചവയ്ക്കാനും സാധിക്കൂ. ജീവിതത്തിൽ വിജയങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിനിടയിൽ നമ്മുടെ മനുഷ്യത്വം ഒരിക്കലും ചോർന്നുപോകില്ലെന്നു നമുക്ക് ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ മനുഷ്യത്വം എവിടെപ്പോയി എന്നു നമുക്കൊരിക്കലും വിലപിക്കേണ്ടിവരില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Latest News
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top