Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
റിട്ടയർമെന്റില്ലാത്ത കുടുംബജീവിതം
അയാൾ റെയിൽവേയിൽനിന്ന് റിട്ടയർ ചെയ്ത ആളാണ്, പേര് കുര്യച്ചൻ. പ്രായം എഴുപതിനോടടുത്തു. ഭാര്യ ലീലാമ്മ രോഗിയാണ്. ദീർഘനാളായി ചികിൽസയിലാണ്. ഇവർക്ക് മക്കൾ രണ്ടു പേരാണ്, ഒരാണും ഒരു പെണ്ണും. ഇരുവരും വിവാഹിതരായി. മകളെ കെട്ടിച്ചിരിക്കുന്നത് വെണ്ണിക്കുളത്താണ്. സുഷമ എന്നാണ് പേര്. ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്. ഭർത്താവ് ജോയി വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഇവർക്ക് മക്കൾ രണ്ടുപേരാണ്. സുഷമയുടെ സഹോദരൻ രാജീവും ഭാര്യയും മക്കൾ മൂവർക്കുമൊപ്പം അബുദാബിയിലാണ്. അയാൾ എൻജിനിയറും ഭാര്യ നഴ്സുമാണ്. പ്രശ്നത്തിലേക്ക് വരാം. കുടുംബനാഥനായ കുര്യച്ചൻ മദ്യപാനിയാണ്. പണ്ടുണ്ടായിരുന്ന മദ്യപാനം ഇപ്പോഴും അയാൾ തുടരുകയാണ്. കുര്യച്ചന്റെ കുടുംബത്തിൽ തന്നെപെട്ട ജോസും ഭാര്യയും ഇപ്പോൾ ഈ വീട്ടിലാണ് താമസിക്കുന്നത്. ജോസിനും ഭാര്യക്കും മക്കളില്ല. കുര്യച്ചന്റെ സമ്മതപ്രകാരവും അയാളുടെ മക്കളുടെ ആഗ്രഹപ്രകാരവുമാണ് ജോസും ഭാര്യയും ഇവിടെ താമസം തുടങ്ങിയത്. രോഗിയായ അമ്മയെ നോക്കാനും വീട്ടുകാര്യങ്ങൾ നോക്കി നടത്താനും ഇവർക്ക് പറ്റുമല്ലൊ എന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ രാജീവിനെ പ്രേരിപ്പിച്ചത്.
മാസംതോറും വേതനമെന്നോണം ജോസിന് രാജീവ് പതിനായിരം രൂപ നൽകുന്നുമുണ്ട്. ഇപ്രകാരം നൽകുന്ന തുക കൂടാതെ അമ്മയുടെ ചികിൽസയ്ക്കും വീട്ടുകാര്യങ്ങൾ നടത്തുന്നതിനുമൊക്കെയായിവരുന്ന പണം മാസാമാസം നൽകുന്നത് രാജീവ് തന്നെയാണ്. കുര്യച്ചന് ലഭിക്കുന്ന പെൻഷനും അഞ്ഞൂറോളം റബ്ബറിൽനിന്നായി ലഭിക്കുന്ന വരുമാനവും മദ്യപിക്കാനും സ്വന്തം കാര്യങ്ങൾക്കായുമാണ് അയാൾ ചെലവഴിക്കുന്നത്. തങ്ങൾ അഞ്ചംഗങ്ങൾ വിദേശത്ത് കഴിയുന്നതിന്റെ ഭാരിച്ച ചിലവും മക്കളുടെ പഠനച്ചിലവും അമ്മയുടെ ചികിത്സാച്ചെലവും ജോസിന് കൊടുക്കുന്ന മാസ ശന്പളവും നാട്ടിലെ വീട്ടുചെലവുമൊക്കെ കഴിയുന്പോൾ ഓരോ മാസവും താൻ കടം വാങ്ങിക്കേണ്ട അവസ്ഥയാണെന്നാണു രാജീവ് പറയുന്നത്. തന്റെ മക്കളെ കുറവുകൂടാതെ വളർത്തിയതും പഠിപ്പിച്ചതും താനാണെന്നും ഇപ്പോൾ അവർക്കൊക്കെ വരുമാനമുള്ള ജോലി ഉണ്ടെന്നും അതിനാൽതന്നെ വീടും രോഗിയായ അമ്മയേയും നോക്കേണ്ട ഉത്തരവാദിത്വം അവർക്കുതന്നെയാണെന്നും പറയുന്ന കുര്യച്ചന് ഈയിടെയായി കുടുംബത്തിന് ചേരാത്ത ചില അവിഹിത ബന്ധങ്ങളും ഉണ്ടെന്നത് രാജീവിനെയും സുഷമയേയും കൂടുതൽ വിഷമിപ്പിക്കുന്നു.
അപ്പനും വല്ല്യപ്പനുമൊക്കെയായ കുര്യച്ചനെക്കുറിച്ച് അയാളുടെ മക്കൾ പറയുന്നത് ശ്രദ്ധിച്ചല്ലൊ. വായനക്കാർ കുര്യച്ചന്റെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് എന്താണ് പറയുന്നത്? ശരിയെന്നോ തെറ്റെന്നോ? നിങ്ങളുടെ അഭിപ്രായം ശരിയെന്നായാലും തെറ്റെന്നായാലും കുര്യച്ചനെന്ന കുടുംബനാഥന്റെ നിലപാട് ശരിയല്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. വായനക്കാരിൽ ഏറിയ പങ്കും എനിക്കൊപ്പമായിരിക്കുമെന്നാണ് എന്റെ വിചാരം. ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടുമൊക്കെ ഒരു കുടുംബനാഥനുള്ള ബന്ധവും ഉത്തരവാദിത്വവും വ്യവസ്ഥകൾക്കും കാലത്തിനും സമയത്തിനുമൊക്കെ അതീതമല്ലേ? കുടുംബത്തിന്റെ ഉത്തരവാദിത്വം വിവാഹ ബന്ധത്തിലൂടെ ഏറ്റെടുക്കുന്നതു മുതൽ തന്റെ അവസാന ശ്വാസംവരെ അയാളിൽ ആ ഉത്തരവാദിത്വം നിക്ഷിപ്തമല്ലേ? കുടുംബജീവിതത്തിനും കുടുംബ ബന്ധങ്ങൾക്കും റിട്ടയർമെന്റില്ലല്ലൊ. അതുകൊണ്ടുതന്നെ പരസ്പരം നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങൾക്കും റിട്ടയർമെന്റുണ്ടാവില്ലല്ലൊ.
വരുമാനം ഉള്ളവരും മുതിർന്നവരുമായ തന്റെ മക്കൾക്കുവേണ്ടി കുര്യച്ചൻ തനിക്ക് ലഭിക്കുന്ന ആദായത്തിൽനിന്നോ പെൻഷൻ തുകയിൽനിന്നോ സഹായം നൽകണമെന്ന് ആരും പറയുകയില്ല. എന്നാൽ രോഗിയായ തന്റെ ഭാര്യയോടുള്ള കടമയിൽനിന്നും അയാൾക്ക് ഒഴിഞ്ഞുമാറാനാകുമോ? മദ്യപാനവും ദുഷിച്ച ബന്ധങ്ങളും അയാളുടെ മാത്രമല്ല, അയാളുടെ മക്കളുടെയും മരുമക്കളുടെയും തലമുറകളുടെയും ഒക്കെ സൽപേരിന് കളങ്കമാകുമെന്ന ചിന്ത എന്തേ അയാൾക്ക് ഇല്ലാതെപോകുന്നു.
കുടുംബ ബന്ധങ്ങളും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും കടമകളും ഭാരമായോ ബാധ്യതയായോ കാണാതെ കടപ്പാടിന്റെയും സ്നേഹത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത തലങ്ങളായി കാണാൻ കുടുംബാംഗങ്ങൾക്ക,് പ്രത്യേകിച്ച് മാതാപിതാക്കൾക്ക് കഴിഞ്ഞാൽ മാത്രമേ കർത്തവ്യങ്ങളുടെ നിർവഹണവും കുടുംബബന്ധങ്ങളും ഒക്കെ മധുരതരമായ അനുഭവമായിത്തീരുകയുള്ളൂ. ഒഴിവാക്കേണ്ടവയായി കുടുംബബന്ധങ്ങളെയും അതിനോട് ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളെയും കാണാൻ തുടങ്ങിയാൽ അസ്വസ്ഥമായ മനസോടെ മാത്രമേ ഓരോരുത്തർക്കും കുടുംബത്തിൽ ജീവിക്കാൻ കഴിയുകയുള്ളൂ. അന്യോന്യം ‘അന്യർ’ എന്ന് കാണാതെ ‘സ്വന്തം’ എന്ന് കരുതുക എന്നതാണ് ഇവിടെ സ്വീകാര്യമായ കാര്യം. മനോഭാവത്തിൽ മാറ്റം വരുക എന്നതും ഇത്തരം കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
മാത്യുവിന്റെ വധു ഡോക്ടറാണ്
അയാളുടെ വിവാഹമാണ്. വധു ഡോക്ടറാണ്. അയാൾ ഒരധ്യാപകനാണ്. ഗവണ്മെന്റ് ഹയർ സെക്കൻഡറിയിലാണ് പഠിപ്പിക്കുന്നത്. അവിടെ
അന്യോന്യം പിരിയാനല്ല പരസ്പരം ചേരാൻ
പ്രഭാത സവാരി കഴിഞ്ഞ് വരുന്നവഴിക്കാണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. സാമാന്യം പൊക്കവും വണ്ണവുമുള്ള ആളാണ് അയാൾ. തന്റെ ഭാര്
നാം വിസ്മരിക്കുന്ന പൊതുമേഖലാ തൊഴിൽ സാധ്യതകൾ
ഒരു മോനും ഒരു മോളുമാണവർക്ക്. മാതാപിതാക്കളായ അവരിരുവരും ഇരുപത്തഞ്ച് വർഷം ഗൾഫിലായിരുന്നു. മക്കൾ ഇരുവരും പത്താം ക
മറക്കാനാവുമോ നിന്നെ?
തിരുവനന്തപുരംകാരനാണയാൾ. പേര് ആൻഡ്രൂസ്. കണ്ണൂരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. പത്തനംതിട്ടയിൽനിന്ന് കണ്ണൂരിന് ട്രാൻ
കൂടെ താമസിക്കാൻ പറ്റില്ല
ആഗ്നസെന്നാണ് അവളുടെ പേര്. ആഗ്നസ് അവരുടെ ഒറ്റമോളാണ്. അവളുടെ മാതാപിതാക്കൾ രാജീവും ജാൻസിയും. അവരിരുവരും ഗൾഫിലായി
തട്ടേൽ കേറുന്പോൾ ശരിയാകുമോ?
ബിസിനസ്കാരനായ അയാൾ എന്റെ പരിചയക്കാരനാണ്. ഒന്നിൽ കൂടുതൽ തവണ അയാളുടെ വീട്ടിൽ ഞാൻ സന്ദർശനം നടത്തിയിട്ടുമുണ്ട്. അ
പരിഭവം നിറഞ്ഞ ജീവിതം
അയാൾ അയച്ചത് ഒരു നീണ്ട കത്താണ്. രണ്ട് തവണയായിട്ടാണ് ഞാനത് വായിച്ചു തീർത്തത്. കത്തിൽ മുഴുവൻ അയാളുടെ പരിഭവങ്ങളാണ്.
അപ്പനമ്മമാർ ദീർഘകാലം ജീവിക്കാൻ
തന്റെ ജീവിതാനുഭവം പത്രത്തിൽ എഴുതണമെന്ന് പറഞ്ഞാണ് അയാൾ എനിക്ക് ഫോണ് ചെയ്തത്. അയാളുടെ അഭ്യർത്ഥനപ്രകാരമാണ് ഞാനിപ
വഴിപിഴച്ച ബാല്യം
പല താത്പര്യങ്ങളോടെ പല വഴിക്കു പോകുന്നവരുടെ കുടുംബം. ആ കുടുംബത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും അങ്ങനെ പറയാ
മനുഷ്യത്വമുള്ളവളാണ് നബിത
അനുകരണീയമായ മാതൃകയായി തോന്നി ആ പെണ്ണിന്റെ ജീവിതം. അവൾ നബിത. കുമളിക്കാരിയാണ്. ട്രക്ക് ഡ്രൈവർ ആന്റപ്പന്റെയും അജി
ചൂളയിൽ എരിയുന്ന മാനസങ്ങൾ
ജിത്തെന്നാണ് അവന്റെ പേര്. കക്ഷി ഇപ്പോൾ ഒരു കേസിൽ പെട്ടിരിക്കുകയാണ്. പ്ലസ് വണ് വിദ്യാർത്ഥിയാണ്. ഭവനഭേദനവും മോഷണ ശ
വളരുന്ന വിവാഹേതര ബന്ധങ്ങളും തളരുന്ന വിവാഹ ബന്ധങ്ങളും
ആ കുടുംബനാഥയുടെ ആരോപണം ഗൗരവം ഉള്ളതാണ്. തന്റെ ഭർത്താവിനെക്കുറിച്ചാണ് ആരോപണം. ആരോപണം പരസ്ത്രീ ബന്ധമാണ്. ജിമ്മിക
കൂടെ ആരുമില്ല
ജിയോ ട്രാവൽസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുന്നത് ജിയോ എന്ന അയാൾ തന്നെയാണ്. അഞ്ചുവർഷം മുന്പ് ജിയോ മറ്റൊരു ട്രാവൽ
മകളെ കെട്ടിച്ചേ തീരൂ
ആ അപ്പനും അമ്മയും തന്റെ മകളുമായി എന്നെ കാണാൻ എത്തുന്നത് ഇതാദ്യമല്ല. അയാൾ ആധാരം എഴുത്താഫീസിലെ ജോലിക്കാരനാണ്. പേര്
ആരോപണപ്രത്യാരോപണങ്ങൾ
കുടുംബപ്രശ്നങ്ങൾ തീർക്കുന്ന ആളാണ് ഞാനെന്ന് ആരോവഴി അറിഞ്ഞതിൻ പ്രകാരമാണ് അവരിരുവരും എന്നെ കാണാൻ വന്നത്. മറ്റാരുടെ
പേരിനൊരു കുടുംബം
അക്കര എന്നാണ് അയാളുടെ വീട്ടുപേര്. അയാൾ ആന്റപ്പൻ. ബിസിനസുകാരനാണ്. ഭാര്യ ആലീസ് കറുകുറ്റിക്കാരിയാണ്. ആന്റപ്പനും ആലീ
താനേ വരുത്തിവച്ച വിന
അൻസു, ജോസഫെന്ന ജോയിച്ചന്റെയും സോഫിയുടെയും മകളാണ്. അൻസുവിനെ കൂടാതെ രണ്ട് മക്കൾകൂടിയുണ്ടിവർക്ക്. മക്കളിൽ ഏറ്റവു
ലെസ് ലെഗേജ് മോർ കംഫർട്ട്
കുട്ടനാട്ടുകാരിയാണ് ആ കുടുംബനാഥ. അച്ചായൻ എന്ന് നാട്ടുകാരൊക്കെ വിളിക്കുന്ന തോമാക്കുട്ടിയാണ് ഭർത്താവ്. ലില്ലിക്കുട്ട
എങ്ങനെയെങ്കിലുമൊന്ന് നന്നാക്കിത്തരണം
അരവിന്ദെന്നാണ് അവന്റെ പേര്. പ്ലസ് വണ് വിദ്യാർത്ഥിയാണ്. കടല വിൽപ്പനക്കാരൻ ജറോയിയുടെയും സലോമിയുടെയും മൂത്ത മകനാ
കൈവിട്ടുപോകുന്ന ജന്മങ്ങൾ
വിധവയാണാ സ്ത്രീ. മക്കൾ മൂന്നുപേരാണവർക്ക്. ഭർത്താവ് കുഞ്ഞപ്പൻ മരിച്ചിട്ട് എട്ട് വർഷമായി. അയാൾ ഒരു മദ്യപാനിയായിരുന
മാത്യുവിന്റെ വധു ഡോക്ടറാണ്
അയാളുടെ വിവാഹമാണ്. വധു ഡോക്ടറാണ്. അയാൾ ഒരധ്യാപകനാണ്. ഗവണ്മെന്റ് ഹയർ സെക്കൻഡറിയിലാണ് പഠിപ്പിക്കുന്നത്. അവിടെ
അന്യോന്യം പിരിയാനല്ല പരസ്പരം ചേരാൻ
പ്രഭാത സവാരി കഴിഞ്ഞ് വരുന്നവഴിക്കാണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. സാമാന്യം പൊക്കവും വണ്ണവുമുള്ള ആളാണ് അയാൾ. തന്റെ ഭാര്
നാം വിസ്മരിക്കുന്ന പൊതുമേഖലാ തൊഴിൽ സാധ്യതകൾ
ഒരു മോനും ഒരു മോളുമാണവർക്ക്. മാതാപിതാക്കളായ അവരിരുവരും ഇരുപത്തഞ്ച് വർഷം ഗൾഫിലായിരുന്നു. മക്കൾ ഇരുവരും പത്താം ക
മറക്കാനാവുമോ നിന്നെ?
തിരുവനന്തപുരംകാരനാണയാൾ. പേര് ആൻഡ്രൂസ്. കണ്ണൂരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. പത്തനംതിട്ടയിൽനിന്ന് കണ്ണൂരിന് ട്രാൻ
കൂടെ താമസിക്കാൻ പറ്റില്ല
ആഗ്നസെന്നാണ് അവളുടെ പേര്. ആഗ്നസ് അവരുടെ ഒറ്റമോളാണ്. അവളുടെ മാതാപിതാക്കൾ രാജീവും ജാൻസിയും. അവരിരുവരും ഗൾഫിലായി
തട്ടേൽ കേറുന്പോൾ ശരിയാകുമോ?
ബിസിനസ്കാരനായ അയാൾ എന്റെ പരിചയക്കാരനാണ്. ഒന്നിൽ കൂടുതൽ തവണ അയാളുടെ വീട്ടിൽ ഞാൻ സന്ദർശനം നടത്തിയിട്ടുമുണ്ട്. അ
പരിഭവം നിറഞ്ഞ ജീവിതം
അയാൾ അയച്ചത് ഒരു നീണ്ട കത്താണ്. രണ്ട് തവണയായിട്ടാണ് ഞാനത് വായിച്ചു തീർത്തത്. കത്തിൽ മുഴുവൻ അയാളുടെ പരിഭവങ്ങളാണ്.
അപ്പനമ്മമാർ ദീർഘകാലം ജീവിക്കാൻ
തന്റെ ജീവിതാനുഭവം പത്രത്തിൽ എഴുതണമെന്ന് പറഞ്ഞാണ് അയാൾ എനിക്ക് ഫോണ് ചെയ്തത്. അയാളുടെ അഭ്യർത്ഥനപ്രകാരമാണ് ഞാനിപ
വഴിപിഴച്ച ബാല്യം
പല താത്പര്യങ്ങളോടെ പല വഴിക്കു പോകുന്നവരുടെ കുടുംബം. ആ കുടുംബത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും അങ്ങനെ പറയാ
മനുഷ്യത്വമുള്ളവളാണ് നബിത
അനുകരണീയമായ മാതൃകയായി തോന്നി ആ പെണ്ണിന്റെ ജീവിതം. അവൾ നബിത. കുമളിക്കാരിയാണ്. ട്രക്ക് ഡ്രൈവർ ആന്റപ്പന്റെയും അജി
ചൂളയിൽ എരിയുന്ന മാനസങ്ങൾ
ജിത്തെന്നാണ് അവന്റെ പേര്. കക്ഷി ഇപ്പോൾ ഒരു കേസിൽ പെട്ടിരിക്കുകയാണ്. പ്ലസ് വണ് വിദ്യാർത്ഥിയാണ്. ഭവനഭേദനവും മോഷണ ശ
വളരുന്ന വിവാഹേതര ബന്ധങ്ങളും തളരുന്ന വിവാഹ ബന്ധങ്ങളും
ആ കുടുംബനാഥയുടെ ആരോപണം ഗൗരവം ഉള്ളതാണ്. തന്റെ ഭർത്താവിനെക്കുറിച്ചാണ് ആരോപണം. ആരോപണം പരസ്ത്രീ ബന്ധമാണ്. ജിമ്മിക
കൂടെ ആരുമില്ല
ജിയോ ട്രാവൽസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുന്നത് ജിയോ എന്ന അയാൾ തന്നെയാണ്. അഞ്ചുവർഷം മുന്പ് ജിയോ മറ്റൊരു ട്രാവൽ
മകളെ കെട്ടിച്ചേ തീരൂ
ആ അപ്പനും അമ്മയും തന്റെ മകളുമായി എന്നെ കാണാൻ എത്തുന്നത് ഇതാദ്യമല്ല. അയാൾ ആധാരം എഴുത്താഫീസിലെ ജോലിക്കാരനാണ്. പേര്
ആരോപണപ്രത്യാരോപണങ്ങൾ
കുടുംബപ്രശ്നങ്ങൾ തീർക്കുന്ന ആളാണ് ഞാനെന്ന് ആരോവഴി അറിഞ്ഞതിൻ പ്രകാരമാണ് അവരിരുവരും എന്നെ കാണാൻ വന്നത്. മറ്റാരുടെ
പേരിനൊരു കുടുംബം
അക്കര എന്നാണ് അയാളുടെ വീട്ടുപേര്. അയാൾ ആന്റപ്പൻ. ബിസിനസുകാരനാണ്. ഭാര്യ ആലീസ് കറുകുറ്റിക്കാരിയാണ്. ആന്റപ്പനും ആലീ
താനേ വരുത്തിവച്ച വിന
അൻസു, ജോസഫെന്ന ജോയിച്ചന്റെയും സോഫിയുടെയും മകളാണ്. അൻസുവിനെ കൂടാതെ രണ്ട് മക്കൾകൂടിയുണ്ടിവർക്ക്. മക്കളിൽ ഏറ്റവു
ലെസ് ലെഗേജ് മോർ കംഫർട്ട്
കുട്ടനാട്ടുകാരിയാണ് ആ കുടുംബനാഥ. അച്ചായൻ എന്ന് നാട്ടുകാരൊക്കെ വിളിക്കുന്ന തോമാക്കുട്ടിയാണ് ഭർത്താവ്. ലില്ലിക്കുട്ട
എങ്ങനെയെങ്കിലുമൊന്ന് നന്നാക്കിത്തരണം
അരവിന്ദെന്നാണ് അവന്റെ പേര്. പ്ലസ് വണ് വിദ്യാർത്ഥിയാണ്. കടല വിൽപ്പനക്കാരൻ ജറോയിയുടെയും സലോമിയുടെയും മൂത്ത മകനാ
കൈവിട്ടുപോകുന്ന ജന്മങ്ങൾ
വിധവയാണാ സ്ത്രീ. മക്കൾ മൂന്നുപേരാണവർക്ക്. ഭർത്താവ് കുഞ്ഞപ്പൻ മരിച്ചിട്ട് എട്ട് വർഷമായി. അയാൾ ഒരു മദ്യപാനിയായിരുന
അനൂപും വിനീതയും ശത്രുതയിലാണ്
അയാളെ എനിക്ക് നന്നേ പരിചയമുണ്ട്. ഞാൻ പഠിച്ച സ്കൂളിൽ തന്നെയാണ് അയാളും പഠിച്ചത്. എന്റെ സീനിയറായി പഠിച്ച ആളാണ്. കക്ഷി ഒ
വന്ന വഴി മറക്കുന്നവർ
ആളൂരുകാരനാണയാൾ. ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് താമസിക്കുന്നത് കുടുംബസമേതമാണ്. അ
നാം പുകഴ്ത്തേണ്ട മാതൃത്വം
രാജൻ ഒരു ഗവണ്മെന്റ് ജോലിക്കാരനാണ്. അഞ്ച് മക്കളിൽ മൂന്നാമൻ. സഹോദരിമാർ മൂന്നുപേരുടെയും കല്ല്യാണം കഴിഞ്ഞു. രാജൻ രണ
വീട് വിട്ടിറങ്ങുന്ന ജൂലിമാർക്കായ്
അതെ, അവളുടെ പേര് ജൂലിയെന്നാണ്. രണ്ട് ആങ്ങളമാർക്കുളള ഒരേയൊരു പെങ്ങൾ. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂൾ സംഘടന
വൃദ്ധമാതാപിതാക്കളെ മറക്കരുത്
അവർ രണ്ടുപേരും ഗവണ്മെന്റ് ജോലിക്കാരായിരുന്നു. മക്കൾ നാലു പേരാണവർക്ക,് ഒരു പെണ്ണും മൂന്നാണും. എല്ലാവരും വിവാഹിതരാ
ജപ്തിനോട്ടീസും കാത്ത് ഒരു പൂത്ത പണക്കാരൻ
ആധാരം പണയംവച്ചാണ് മകളെ കെട്ടിക്കാൻ ബാങ്കിൽനിന്ന് അയാൾ ലോണെടുത്തത്. വീടും വീടിരിക്കുന്ന മുപ്പതു സെന്റ് സ്ഥലവുമാണ് സ്
ആരുമാരും അന്യരല്ല ആരുമാർക്കും അന്യരല്ല
കുടുംബബന്ധങ്ങൾ ചില്ലുകൊട്ടാരംപോലെയാണ്. അവ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടവയുമാണ്. ബന്ധങ്ങളിൽ പുലർത്
പാവം ആ തള്ള എന്തു ചെയ്യാനാ...
അനുവിന്റെ ഡാഡിയും മമ്മിയും കാനഡയിലാണ്. ഡാഡി ആറുമാസത്തിലൊന്നും, മമ്മി വർഷത്തിലൊന്നും നാട്ടിലെത്തും. അനുവിനെക്കൂടാതെ
ഒരു യാത്രക്കിടയിൽ
ഉഡുപ്പിയിലേക്കുള്ള യാത്രയിൽ എന്നോടൊപ്പം കാറിൽ ആ ഡോക്ടറുമുണ്ടായിരുന്നു, ഡോ. ആനന്ദ്. വിവാഹിതൻ, ഒരു കുട്ടിയുണ്ട്, “ക
കുടുംബസ്നേഹിയായ സൂസമ്മ
ഒരു കുടക്കീഴിൽ പോയിരുന്ന റോണിയും സൂസമ്മയും ഇരുവഴിക്ക് പിരിയാൻ കാരണമെന്തെന്ന് അവരിരുവരോടും അടുപ്പവും ബന്ധവുമുള
Latest News
നെടുന്പാശേരിയിൽ വൻകവർച്ച; വനിത ഡോക്ടറെ കത്തികാട്ടി 90 പവനും 50,000 രൂപയും കവർന്നു
കാതിൽനിന്ന് തട്ടിയെടുത്തു; സംസാരിക്കുന്നതിനിടെ ഭർത്താവ് ചിതറിത്തെറിച്ചതിന്റെ നടുക്കത്തിൽ നിരജ് ദേവി
അട്ടപ്പാടി വനത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
യുവാക്കൾക്കും സ്ത്രീകൾക്കും സീറ്റ്: ആവശ്യം ന്യായമെന്ന് കെ.വി.തോമസ്
ഭീകരാക്രമണം: സൈനികരുടെ ബന്ധുക്കൾക്ക് രാജസ്ഥാൻ 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Latest News
നെടുന്പാശേരിയിൽ വൻകവർച്ച; വനിത ഡോക്ടറെ കത്തികാട്ടി 90 പവനും 50,000 രൂപയും കവർന്നു
കാതിൽനിന്ന് തട്ടിയെടുത്തു; സംസാരിക്കുന്നതിനിടെ ഭർത്താവ് ചിതറിത്തെറിച്ചതിന്റെ നടുക്കത്തിൽ നിരജ് ദേവി
അട്ടപ്പാടി വനത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
യുവാക്കൾക്കും സ്ത്രീകൾക്കും സീറ്റ്: ആവശ്യം ന്യായമെന്ന് കെ.വി.തോമസ്
ഭീകരാക്രമണം: സൈനികരുടെ ബന്ധുക്കൾക്ക് രാജസ്ഥാൻ 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top