Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജിൻവാർ; സ്ത്രീകൾക്ക് മാത്രമായി ഒരു ഗ്രാമം
സിറിയ-യുദ്ധത്തിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കണ്ട് അവർക്ക് എല്ലാവിധ അവകാശങ്ങളും നിഷേധിക്കുന്ന ഒരു രാജ്യം. ഈ രാജ്യത്ത് സ്ത്രീകൾക്കുവേണ്ടി മാത്രമായി, സ്ത്രീകൾ തന്നെ നിർമിച്ച ഒരു കൊച്ചു ഗ്രാമം-അതാണ് ജിൻവാർ. ഒരു കൂട്ടം സ്ത്രീകളുടെ രണ്ടു വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം ഈ ഗ്രാമം രാജ്യത്തുള്ള എല്ലാ സ്ത്രീകൾക്കുമായി തുറന്നു. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാവുന്ന, എന്നാൽ പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ജിൻവാർ എന്ന ഗ്രാമത്തിന്റെ വിശേഷങ്ങൾ വായിക്കാം.
മരുഭൂമിയിലെ മരുപ്പച്ച
വടക്കൻ സിറിയയിലുള്ള റോജവ എന്ന സ്ഥലത്തെ പൊടിപിടിച്ച റോഡ് ചെന്ന് അവസാനിക്കുന്നത് ഒരു ഒറ്റപ്പെട്ട ഗ്രാമത്തിന് മുന്നിലാണ്. ഗ്രാമത്തിലേക്കുള്ള വലിയ ഗേറ്റിനു മുന്നിൽ എപ്പോഴും ഒരു സ്ത്രീ തോളിലൊരു തോക്കുമൊക്കെ തൂക്കി കാവൽ നിൽപ്പുണ്ടാകും. ജിൻവാർ എന്നു പേരിട്ടിരിക്കുന്ന ഈ കൊച്ചു ഗ്രാമത്തിൽ പുരുഷൻമാർക്ക് പ്രവേശനമില്ല. ആരെങ്കിലും അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ കാവൽ നിൽക്കുന്ന സ്ത്രീ മുന്നും പിന്നും നോക്കാതെ അയാളെ വെടിവച്ചിട്ടിരിക്കും.
ഈ ഗേറ്റിന് അപ്പുറത്ത് മണ്‍കട്ടകൊണ്ട് നിർമിച്ച 30 വീടുകളുണ്ട്. ഇവിടത്തെ സ്ത്രീകൾ സ്വന്തം കൈകൾകൊണ്ട് മണ്ണ് കുഴച്ച് ഉണ്ടാക്കിയെടുത്തവയാണ് ആ വീടുകൾ. ഈ വീടുകൾക്ക് ചുറ്റും ഒലിവ് മരങ്ങളും,തക്കാളി,വെള്ളരി,തണ്ണിമത്തൻ,വഴുതന തുടങ്ങിയ പച്ചക്കറികളും പൂത്ത് കായ്ച്ചു കിടക്കുന്നു. ഗ്രാമത്തിൽ അവിടവിടെയായി ചെറിയ ഉദ്യാനങ്ങളുണ്ട്്. സ്ത്രീകൾതന്നെ മണ്ണിൽതീർത്ത പ്രതിമകളും കാൻവാസിൽ വരച്ചെടുത്ത ചിത്രങ്ങളുമൊക്കെ ഈ പൂന്തോട്ടത്തെ അലങ്കരിക്കുന്നു. ഇവിടെ ആദ്യമായി എത്തുന്ന ആരും ഇത് സിറിയ തന്നെയാണോ എന്ന് ഒന്ന് സംശയിക്കും.
പുരുഷന്റെ സഹായമില്ലാതെ തനിച്ച് ജീവിക്കാനാകും എന്ന് വിശ്വാസമുള്ള ഏത് സ്ത്രീക്കും ഈ ഗ്രാമത്തിൽ തലചായിക്കാൻ ഇടം കിട്ടും. സ്വന്തം കാലിൽ നിൽക്കാനുള്ള സ്ത്രീയുടെ ആഗ്രഹം മാത്രമാണ് ഇവിടെ താമസിക്കാനുള്ള മാനദണ്ഡം.
യുദ്ധഭൂമിയിൽനിന്ന് സമാധാന തീരത്തേക്ക്
ഏതാനും വർഷങ്ങൾക്ക് മുന്‍പ് ഐഎസ്് ഭീകരൻമാർ അടക്കി ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു റോജാവ. ഈ പ്രദേശങ്ങളിലെയും നൂറുകണക്കിന് വനിതകളെയാണ് ഭീകരർ ലൈംഗിക അടിമകളാക്കി തട്ടിക്കൊണ്ടുപോയത്. ഐഎസിന്റെ തലസ്ഥാനമായിരുന്ന റാഖയിൽനിന്ന് മണിക്കൂറുകളുടെ യാത്രാദൂരമേയുള്ള റോജാവയിലേക്ക്. ഐഎസ് ഭീകരരുടെ ക്രൂരത ഏറ്റവും നടമാടിയ സിൻജാർ എന്ന ഗ്രാമം ഇവിടെനിന്നും നൂറുമൈൽ അകലെയാണ്.
ഐഎസ് ഭീകരരുടെ ക്രൂരത സഹിക്കാനാകാതെ നിരവധി കുർദിഷ് സ്ത്രീകൾ ആയുധങ്ങളുമേന്തി തെരുവിലിറങ്ങിയിരുന്നു. തങ്ങളെ അടിമകളാക്കാൻ വരുന്നവരെ തോക്കുകൊണ്ടു നേരിട്ട സ്ത്രീകളുടെ വാർത്തകൾ ലോകശ്രദ്ധ നേടിയിരുന്നു. സ്ത്രീകളുടെ ഈ ചെറുത്തുനിൽപ്പിന്റെ തുടർച്ചയായിരുന്നു ജിൻവാർ എന്ന ഗ്രാമം. ഭീകരരെ മാത്രമല്ല സ്വന്തം കുടുംബങ്ങളിലെ പുരുഷമേധാവിത്വത്തെയും എതിർത്ത് തോൽപ്പിച്ചവരായിരുന്നു ഇവിടെ എത്തിയവരിൽ മിക്കവരും.
ചില അന്താരാഷ്ട്ര വനിതാ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പ്രദേശവാസികളായ സ്ത്രീകളുടെ കൂട്ടായ്മയാണ് ഈ ഗ്രാമം നിർമിച്ചത്. 2016 ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2018 നവംബർ 25ന് ഈ ഗ്രാമം വനിതകൾക്കായി തുറന്നുകൊടുത്തു.
സ്ത്രീകൾക്ക് മാത്രമായൊരിടം
ജിൻ എന്ന കുർദിഷ് വാക്കിന്റെ അർഥം സ്ത്രീ എന്നാണ്. വാർ എന്നാൽ സ്ഥലം എന്നും. അങ്ങനെയാണ് ജിൻവാർ സ്ത്രീകളുടെ മാത്രം ഇടമായി മാറിയത്.
ആദ്യം പാർപ്പിടം, പിന്നെ വിദ്യാഭ്യാസം
ഗ്രാമനിർമാണത്തിന്റെ ഭാഗമായി മണ്‍കട്ടകൾകൊണ്ടുള്ള വീടുകളുടെ നിർമാണമാണ് ആദ്യം തുടങ്ങിയത്. ഒപ്പം തന്നെ കൃഷിയും ആരംഭിച്ചു. എല്ലാ ജോലികളും സ്ത്രീകൾ തനിച്ചാണ് ചെയ്തിരുന്നത്. പുരുഷൻമാർക്ക് ഈ പ്രദേശത്ത് കാലുകുത്താൻ പോലും അനുവാദമുണ്ടായിരുന്നില്ല.
ഈ ഗ്രാമത്തിന്റെ നിർമാണത്തിനായി മുന്നോട്ടുവന്നവരിൽ ഏറിയ പങ്കും ഗ്രാമീണരായ സാധാരണ സ്ത്രീകളാണ് . മിക്കവരും ചെറുപ്പത്തിൽത്തന്നെ വിവാഹിതരും അമ്മമാരും ഒടുവിൽ യുദ്ധത്തിന്റെ ഫലമായി വിധവകളും ആയവർ. പലരും തങ്ങളുടെ മക്കളെയും കൂട്ടിയാണ് ഇവിടെ എത്തിയത്. കയറിക്കിടക്കാൻ പാർപ്പിടമായപ്പോൾ അവർ ചിന്തിച്ചത് മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു. അങ്ങനെ ഗ്രാമത്തിൽ ഒരു സ്കൂളും തുടങ്ങി.
ആരെയും ആശ്രയിക്കാതെ...
വിധവകൾ മാത്രമല്ല യുദ്ധത്തിന്റെയും സമൂഹത്തിലെ പുരുഷ മേധാവിത്വത്തിന്റെയും ക്രൂരതകൾ അറിഞ്ഞ നിരവധി സ്ത്രീകൾ ഈ ഗ്രാമത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്. താമസിക്കാൻ സുരക്ഷിതമെന്ന് വിളിക്കാവുന്ന ഒരു ഇടവും കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസവും അവരുടെ ദൈനംദിന ചെലവുകൾക്ക് ആവശ്യമായ പണവുമെല്ലാം ഈ ഗ്രാമത്തിൽനിന്ന് കിട്ടുന്നു. എല്ലാവരും തങ്ങൾക്കാവശ്യമായ ആഹാരസാധനങ്ങൾ സ്വയം കൃഷി ചെയ്തുണ്ടാക്കുന്നു. ഒപ്പം പ്രകൃതിക്കായി മരങ്ങളും നട്ടുപിടിപ്പിക്കുന്നു.
അധികമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്നവ ഗ്രാമവാസികൾ പരസ്പരം വിൽക്കുകയും വാങ്ങുകയും ചെയ്യും. ഗ്രാമത്തിൽ ഒരുക്കിയിരിക്കുന്ന വലിയ അടുക്കളകളിൽ ഒരുമിച്ച് ഭക്ഷണം പാകം ചെയ്താണ് ഇവർ കഴിക്കുന്നത്. കൃഷിക്കൊപ്പം മൃഗങ്ങളെയും ഇവർ വളർത്തുന്നുണ്ട്. സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം ഉയർത്തിക്കാട്ടാൻ മാത്രമല്ല പ്രകൃതിയോടും സമൂഹത്തോടും ഇണങ്ങിയുള്ള ഒരു ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയാനും ജിൻവാർ എന്ന ഗ്രാമം ശ്രമിക്കുന്നു.
റോസ് മേരി ജോണ്‍
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top