ഒമാനിലെ ഒട്ടകയോട്ട മത്സരം
Saturday, May 4, 2019 1:06 PM IST
അപ് അപ് അപ്...കാണികൾ നിർത്താതെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ ഒട്ടകങ്ങൾ കാലുനീട്ടിവെച്ച് ഓടി. പതിയെപ്പതിയെ കുണുങ്ങിക്കുണുങ്ങി നടക്കാൻ മാത്രമല്ല വേണ്ടി വന്നാൽ ഓടാനും കഴിയുമെന്ന് ഒട്ടകങ്ങൾ കാണിച്ചു തരികയായിരുന്നു.

ഒമാനിലെ അൽ മുഥൈബിയിൽ നടന്ന ഒട്ടകയോട്ട മത്സരം കാണികൾക്ക് കൗതുകവും ആവേശവും നൽകി. ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ഉത്സവം കൂടിയാണ് ഒട്ടകയോട്ടം. 1500 മീറ്റർ നീളമുള്ള 15 റൗണ്ട് മത്സരമാണ് നടത്തിയത്.

നിരവധി ഒട്ടകങ്ങൾ ഓട്ടത്തിനെത്തി.പ്രത്യേക പരിശീലനം ലഭിച്ച ഒട്ടകങ്ങളാണ് ഓടിത്തെളിയാൻ ഗ്രൗണ്ടിലെത്തിയത്. കാലങ്ങളായുള്ള പരിശീലനത്തിന്‍റെ മികവ് മുഴുവൻ ഉസൈൻ ബോൾട്ടിനെ പോലെ ഒട്ടകങ്ങൾ പുറത്തെടുത്തപ്പോൾ അതൊരു അഡാർ മത്സരമായി മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.