ഒരു വജ്രമാലയ്ക്ക് വില 218 കോടി രൂപ..!
Thursday, November 16, 2017 8:46 AM IST
ലേലത്തിനെത്തിയ ലോകത്തെ ഏറ്റവും വലിയ വജ്രം പതിപ്പിച്ച നെക്ലേസിന് കിട്ടിയത് റിക്കാർഡ് തുക. ദ ആർട്ട് ഓഫ് ഗ്രിസോഗോണോ എന്നു പേരിട്ടിരിക്കുന്ന നെക്ലേസിന് 3.4 കോടി ഡോളറാണ് (ഏകദേശം 218 കോടി രൂപ) ലഭിച്ചത്. ഡയമണ്ട് ശ്രേണിയിലെ ഏറ്റവും അപൂർവമായ ഡി നിറമാണ് ഈ വജ്രത്തിന്. പൂർണമായും നിറമില്ലാത്ത അവസ്ഥയ്ക്കാണ് ഡി കളർ എന്നു പറയുന്നത്. ഇത്തരം വജ്രങ്ങൾ തികച്ചും സുതാര്യമായിരിക്കും.
വജ്രത്തിലും മരതകത്തിലും തീർത്ത നെക്ലേസിൽ ലോക്കറ്റായാണ് ഈ വജ്രം പതിപ്പിച്ചിരിക്കുന്നത്.

ആരാണ് ഇത്ര വലിയ തുകയ്ക്ക് ഈ മാല വാങ്ങിയത് എന്നു വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നെക്ലേസിന് വിചാരിച്ച അത്രയും തുക ലഭിച്ചിട്ടില്ലെന്നാണ് ലേലം നടത്തിപ്പുകാർ പറയുന്നത്. 2016ൽ അംഗോളയിലെ ഒരു ഖനിയിൽനിന്ന് കണ്ടെത്തിയ 44 കാരറ്റ് വജ്രക്കല്ലിൽനിന്നാണ് ഈ ഡി ഡയമണ്ട് കൊത്തിയെടുത്തത്. നിർമാണത്തിൽ യാതൊരു പിഴവും വന്നിട്ടില്ലാത്ത, നൂറു ശതമാനം ശുദ്ധമായ ഈ വജ്രം 10 കലാകാരന്മാർ ചേർന്നാണ് രൂപപ്പെടുത്തിയത്. സ്വിറ്റ്സർലൻഡിലെ പ്രമുഖ ആഭരണശാല ഈ വജ്രം പതിപ്പിക്കാൻ 50 വ്യത്യസ്ത രൂപത്തിലുള്ള നെക്ലേസുകൾ നിർമിച്ചിരുന്നു. ഇവയിലൊന്നിലാണ് ഇപ്പോൾ വജ്രം പതിപ്പിച്ചിരിക്കുന്നത്.

നെപ്പോളിയനടക്കമുള്ള നിരവധി ഫ്രഞ്ച് ചക്രവർത്തിമാരുടെ കിരീടത്തിൽ പതിപ്പിച്ചിരുന്ന പിങ്ക് വജ്രവും ലേലത്തിനെത്തിയിരുന്നു. 1.45 കോടി ഡോളറിനാണ് ഇതു വിറ്റുപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.