പുലി പെണ്‍കഴുതയെ കവർന്നു; ആണ്‍കഴുതയ്ക്ക് പുതിയ ഇണയെ ഗ്രാമവാസികൾ സമ്മാനിച്ചു
Saturday, September 22, 2018 4:24 PM IST
എന്നും കൂടെയുണ്ടായിരുന്ന പെണ്‍കഴുതയുടെ ജീവൻ പുലിയെടുത്തതിനെ തുടർന്ന് അക്രമാസക്തനായ ആൺ കഴുതയ്ക്ക് മറ്റൊരു വധുവിനെ കണ്ടുപിടിച്ച് ഗ്രാമവാസികൾ. മൈസൂരിലെ നഞ്ചൻഗുഡിലെ ഹുറ ഗ്രാമവാസികളാണ് ഒറ്റപ്പെട്ടു പോയ കഴുതയ്ക്ക് ഒരു കൂട്ടിനെ കണ്ടുപിടിച്ചു നൽകിയത്.

രണ്ടു മാസം മുമ്പാണ് ഈ ആൺ കഴുതയുടെ ഇണയെ പുലി പിടിച്ചത്. തുടർന്ന് ഒറ്റയ്ക്കായിരുന്ന ആണ്‍കഴുത അക്രമാസക്തനായിരുന്നു. ഈ കഴുതയ്ക്ക് പുതിയൊരു കൂട്ടു നൽകുവാനായി മറ്റൊരു പെൺകഴുതയെ മേടിക്കുവാൻ ഗ്രാമവാസികൾ 23,000 രൂപയും പിരിച്ചിരുന്നു.

എന്നാൽ പെണ്‍കഴുതയെ സൗജന്യമായി നൽകാമെന്ന് ഉടമ അറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും വിവാഹം ആഘോഷമാക്കി മാറ്റാമെന്ന് ഗ്രാമവാസികളും തീരുമാനിച്ചു. ഗ്രാമവാസികൾ വിവാഹ വസ്ത്രത്തിലൊരുക്കിയ കഴുതകൾ പൂജാരിയുടെ നേതൃത്വത്തിലാണ് വിവാഹിതരായത്. കൂടാതെ മധുരവിതരണവും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.