അങ്കിൾ സൂപ്പറാ..! ഡാൻസ് അമേരിക്കയിലും സൂപ്പർഹിറ്റ്
Monday, June 4, 2018 12:31 PM IST
സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഇന്ത്യൻ അങ്കിളിന്‍റെ നൃത്തച്ചുവടുകൾക്ക് അങ്ങ് അമേരിക്കയിലും ആരാധകർ. സഞ്ജീവ് ശ്രീവാസ്തവ എന്ന പ്രഫസറുടെ നൃത്തച്ചുവടുകളാണ് അമേരിക്കയിലും ചർച്ചാവിഷയമാകുന്നത്. ഇദ്ദേഹത്തിന്‍റെ നൃത്തച്ചുവടനുകരിച്ച് നൃത്തം ചെയ്യുന്ന അമേരിക്കൻ യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനുപുറമേ പല അമേരിക്കൻ ഓണ്‍ലൈൻ മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ നൃത്തദൃശ്യങ്ങൾ വാർത്തയാക്കിക്കഴിഞ്ഞു.



ഭോപ്പാലിലെ ബാബ എൻജിനിയറിംഗ് കോളജിൽ അസിസ്റ്റന്‍റ് പ്രഫസറായ സഞ്ജീവ് ഒരു ബന്ധുവിന്‍റെ വിവാഹസൽക്കാരത്തിനിടെ ചുവടുവയ്ക്കുന്നത് ആരോ ഫോണിൽ പകർത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയും വേദിയിലുണ്ടായിരുന്നു. ബോളിവുഡ് താരം ഗോവിന്ദയുടെ കടുത്ത ആരാധകനായ സഞ്ജീവ് അദ്ദേഹത്തിന്‍റെ നൃത്തം അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനമാണ് നടത്തിയത്. നൃത്തം കണ്ട് ഗോവിന്ദയും സഞ്ജീവിനെ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ അങ്കിളിന്‍റെ ഗോവിന്ദ സ്റ്റൈൽ ഡാൻസ് എന്ന പേരിലാണ് വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.