വോയേജറിന്‍റെ യാത്ര ഇനി ശൂന്യതയിൽ
Wednesday, December 12, 2018 11:12 AM IST
നക്ഷത്രങ്ങൾക്കിടയിലെ ശൂന്യലോകത്തേക്ക് വോയേജർ-2ഉം. സൗരയൂഥത്തിലെ വിദൂരഗ്രഹങ്ങളെക്കുറിച്ചു പഠിക്കാനായി നാസ 1977ൽ വിക്ഷേപിച്ച ഈ പേടകം സൂര്യന്‍റെ ഏറ്റവും അവസാനത്തെ പുറംവലയമായ ഹീലിയോസ്ഫിയറും പിന്നിട്ടു.

നക്ഷത്രങ്ങൾക്കിടയിലെ ശൂന്യസ്ഥല(ഇന്‍റർസ്റ്റെല്ലർ)ത്തുകൂടിയാണ് ഇനി യാത്ര. ഭൂമിയിൽനിന്ന് 1800 കോടി കിലോമീറ്റർ അകലെയാണ് ഇപ്പോൾ വോയേജർ-2 ഉള്ളതെന്നു നാസ അറിയിച്ചു.

വോയേജർ-1, വോയേജർ-2 എന്നീ രണ്ടു പേടകങ്ങളാണ് 1977ൽ നാസ വിക്ഷേപിച്ചത്. 2012ൽ വോയജർ-1 ഇന്‍റർസ്റ്റെല്ലറിൽ കടന്നിരുന്നു. പാതയുടെ ദൈർഘ്യം കൂടിയതുകാരണമാണ് വോയേജർ-2 സൂര്യനു പുറത്തുകടക്കാൻ ഇത്രയും സമയം എടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.