റഷ്യൻ മിസൈൽ ഇനിയും വാങ്ങും; അമേരിക്കയെ വെല്ലുവിളിച്ച് എർദോഗൻ
Sunday, September 26, 2021 10:34 PM IST
ന്യൂയോർക്ക്: അമേരിക്കയെ വെല്ലുവിളിച്ച് റഷ്യയിൽനിന്നു കൂടുതൽ എസ്-400 വ്യോമപ്രതിരോധ മിസൈൽ യൂണിറ്റുകൾ വാങ്ങുന്നതു പരിഗണിക്കുമെന്നു തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗൻ. യുഎൻ ജനറൽ അംസംബ്ലിയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലുണ്ടായിരുന്ന അദ്ദേഹം അമേരിക്കയിലെ സിബിഎസ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വന്തം പ്രതിരോധസംവിധാനം തെരഞ്ഞെടുക്കാനുള്ള അവകാശം തുർക്കിക്കുണ്ട്. റഷ്യയുടെ എസ്-400നു പകരം അമേരിക്ക പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം തുർക്കിക്കു വാഗ്ദാനം ചെയ്തിരുന്നില്ല. തുർക്കി പണം നല്കിയിട്ടും എഫ്-35 പോർവിമാനങ്ങൾ അമേരിക്ക നല്കിയില്ലെന്നും എർദോഗൻ ആരോപിച്ചു.


അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനികസഖ്യത്തിൽ അംഗമാണു തുർക്കി. റഷ്യൻ ആയുധങ്ങൾ തുർക്കി വാങ്ങുന്നത് അമേരിക്ക ശക്തമായി എതിർത്തിരുന്നു.

എസ്-400 മിസൈൽ സംവിധാനം അമേരിക്കൻ നിർമിത എഫ്-35 പോർവിമാനങ്ങൾക്കു ഭീഷണിയാകുമെന്നാണു ചൂണ്ടിക്കാട്ടിയത്. റഷ്യൻ ഇടപാടിന്‍റെ പേരിൽ തുർക്കിക്കെതിരേ ഉപരോധവും അമേരിക്ക ഏർപ്പെടുത്തി.

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റായശേഷം തുർക്കിയുമായുള്ള ബന്ധം സുഖകരമല്ലെന്നും ഡോണൾഡ് ട്രംപ് ഭരിച്ചിരുന്നപ്പോൾ നല്ലനിലയിലായിരുന്നുവെന്നും എർദോഗൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.