Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്...
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്ര...
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്ര...
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം...
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവ...
Previous
Next
Karshakan
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
WhatsApp
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയിക്കുകയാണു സിബി തോമസ് കുറ്റിയാങ്കല്‍.
തുടക്കം പാലായിലാണെങ്കിലും കേരളം മുഴുവന്‍ നിറഞ്ഞു നില്ക്കുകയാണു സിബിസ് കുറ്റിയാങ്കല്‍ നഴ്സറി ആന്‍ഡ് ഗാര്ഡന്. വിദേശ ഫലവൃക്ഷ തൈകള്‍, പച്ചക്കറി വിത്തുകളും തൈകളും, അലങ്കാര ചെടികള്‍, റബര്‍ തൈകള്‍ എന്നുവേണ്ട എല്ലാതരം ചെടികളും ഇവിടെ കിട്ടും.
കോട്ടയം ജില്ലയല്‍ പാലാ പന്ത്ര ണ്ടാം മൈലില്‍ കുറ്റി യാങ്കല്‍ വീട്ടില്‍ സിബി, ബന്ധുവിന്റെ നഴ്സറിയില്‍ 22 വര്‍ഷ ത്തോളം പ്രവര്‍ത്തിച്ച് പയറ്റത്തെളിഞ്ഞശേഷമാണ് 15 വര്‍ഷം മുമ്പ് സ്വന്തമായി നഴ്സറി തുടങ്ങിയത്.
ഇപ്പോള്‍ കേരള ത്തില്‍ 150 ഓളം നഴ്സറികള്‍ക്കു തൈ കള്‍ വിതരണം ചെയ്യുന്നു വെന്നു മാത്രമല്ല, സ്വന്ത മായി അഞ്ചു ഔട്ട് ലെറ്റുകള്‍ പാലായിലും എറണാകുളത്തും കോട്ടയ ത്തു മായി തുടങ്ങുകയും ചെയ്തു. പാലായില്‍ സ്വന്തമായും പാട്ടത്തിനുമെടുത്ത ഏക്കര്‍ കണക്കിനു സ്ഥലങ്ങളില്‍ വിവിധ ഇനം തൈകള്‍ തഴച്ചു വളരുന്നു നില് ക്കുകയാണ്.
പാലാ ബിഷപ് ഹൗസിനു എതിര് വശത്തുള്ള സ്ഥലത്താണ് ആദ്യം നഴ്സറി ആരംഭിച്ചത്. പിന്നീട് പാലാ മരിയന്‍ ഹോസ് പിറ്റലിനു സമീപം, കരിത്താസ് - ചൈതന്യ പാസ്റ്ററല്‍ സെന്ററിനു സമീപം, പാലാ ഉഴവൂര്റോഡില് ബോയ്സ് ഗാര്‍ഡനു സമീപം, തൃപ്പൂ ണിത്തുറ ഗാന്ധി സ്ക്വയര്‍ പേട്ട എന്നിവിടങ്ങളിലും പുതിയ നഴ്സറികള്‍ തുറന്നു.
ആത്മാര്‍ഥതയുള്ള ജീവനക്കാ രാണു സിബിയുടെ കരുത്ത്. ഓരോ നഴ്സറികളും അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കസ്റ്റമേഴ്സിന് നല്ല തൈകള്‍ മാത്രമേ നല്‍കാവൂ എന്ന് സിബി ജീവനക്കാരോട് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. തന്റെ നഴ്സറിയില്‍ നിന്നു വാങ്ങുന്നകൊല്ലം മണ്ണില്‍ പിടിക്കണം, അതു ഫലം നല്‍കണം. അതാണു സിബിയുടെ പോളിസി. ഓര്‍ഡര്‍ അനുസരിച്ച് സംസ്ഥാനത്ത് എവിടെയും തൈകള്‍ എത്തിക്കാന്‍ സജ്ജമായ ടീമും വാഹനങ്ങളുമൊക്കെയുണ്ട് സിബിക്ക്.
കൃഷിയുടെ പ്രാധാന്യം പുതുതല മുറയ്ക്കു പകര്‍ന്നു കൊടുക്കാനുള്ള ശ്രമത്തിലാണു നല്ലൊരു കര്ഷകന് കൂടിയായ സിബി. പച്ചക്കറി, പഴവര്‍ഗ, അലങ്കാരച്ചെടികളുടെ വന്‍ശേഖരം മാത്രമല്ല, പൂച്ചെടികളും വിത്തിനകളും തൈകളും കുറ്റിയാങ്കല്‍ നഴ്സറിയില്‍ സുലഭം. റംബൂട്ടാന്, ലോംഗാന്‍, പുലാസാന്, ദുരിയാന്‍, മാങ്കോസ്റ്റിന്‍, സാന്റോള്‍, തുടങ്ങിയ വിദേശികളും ഇവിടെയുണ്ട്. സപ്പോട്ട, മാവ്, പ്ലാവ്, തെങ്ങ്, പേര, ബട്ടര്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, പീനട്ട് ഫ്രൂട്ട്, ചാമ്പകള്‍ തുടങ്ങിയവയുടെ തൈ കളും മല്‍ഗോവ, നീലം, തായ് ലാന് ഡ് മാവ്, തുടങ്ങി നിരവധി മാവിനങ്ങളും നഴ്സറിയെ സമ്പുഷ്ടമാക്കുന്നു.
വിവിധയിനം റോസുകള്‍ നഴ്സറിയെ നിറച്ചാര്ത്തണയിക്കുന്നു. മാവ്, തെങ്ങ്, പ്ലാവ്, റംബൂട്ടാന് തൈകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഒന്നര വര്‍ഷം കൊണ്ടു കായ് ക്കുന്ന തെങ്ങിന് തൈകള്‍ തിരക്കി നിരവധിപ്പേരാണ് ദിനംപ്രതി എത്തുന്നത്.
നഴ്സറി സംരംഭകര്‍ക്കു മത്സര ബുദ്ധിയുണ്ടെങ്കിലും പരസ്പരം പാരയില്ലെ ന്നാണ് സിബിയുടെ അനുഭവം. കാരണം അത്രയ്ക്കാണ് ആവശ്യക്കാര്‍. കൃഷിയോടുള്ള ആഭിമുഖ്യം വര്‍ധിക്കുന്നതിനൊപ്പം സമീപനങ്ങളിലും വലിയ വ്യത്യാസം പ്രകടമാണെന്നു സിബി പറഞ്ഞു. വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം അളന്നു തിരിച്ച് മാറ്റിയശേഷം ബാക്കിഭാഗത്ത് ആദ്യമേ തന്നെ വിവിധയിനം ചെടികള്‍ നട്ടുപിടിക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. കൂടുതല്‍ സ്ഥലമുള്ളവര്‍ മാവുകളും റംബൂ ട്ടാനും പ്ലാവും മറ്റുമൊക്കെ നട്ടുപിടിപ്പിക്കുകയും ചെയ്യും.
തൈകള്‍ വാങ്ങാനെത്തുന്നവരുടെ മുഴുവന്‍ സംശയങ്ങളും നഴ്സറി ജീവനക്കാര്‍ തീര്‍ത്തു കൊടുക്കുന്നത് ഇവിടുത്തെ രീതിയാണ്. ചെടികള്‍ നടുന്നതു മുതലുള്ള പരിപാലനം വിശദമായിത്തന്നെ അവര്‍ കസ്റ്റമേഴ്സിന് മനസിലാക്കിക്കൊടുക്കും.
മലയാളി മാറുന്നു
മലയാളികളുടെ കൃഷിയോടുള്ള സമീപനം മാറുന്നതു നഴ്സറികള്‍ക്കു വിജയമൊരുക്കുമെന്നാണ് സിബിയുടെ അഭിപ്രായം. മായമില്ലാത്ത, വിഷമില്ലാത്ത പച്ചക്കറികള്‍ വേണമെന്നു മലയാളികള്‍ ആഗ്രഹിക്കുന്നു. ഉള്ള മണ്ണില്‍ അല്പം പച്ചക്കറിയെങ്കിലും നടണമെന്ന മനോഭാവം മലയാളികളില്‍ വ്യാപകമായി കണ്ടുതുടങ്ങിയിട്ടുണ്ട്.
വീടിന്റെ ടെറസുകളില്‍ പോലും പച്ചക്കറി നടാന്‍ അവര്‍ ശ്രമിക്കുന്നു. പണ്ട് വീട്ടമ്മമാരായിരുന്നു ചെടികളുടെ കാര്യം ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ല, വീട്ടിലെ എല്ലാവരുംകൂടിയാണ് ചെടികളെ പരിപാലിക്കുന്നത്.
നഴ്സറി നിയമം
നിലവാരമുള്ള നഴ്സറികള്‍ക്കു സര്‍ക്കാര്‍ കൊണ്ടു വരുന്ന നഴ്സറി ആക്ട് നല്ലതാണെന്നാണ് സിബിയുടെ അഭിപ്രായം. നിയമം വന്നാല്‍, നല്ല തൈകള്‍ മാത്രം വിതരണം ചെയ്യാന്‍ നഴ്സറികള്‍ നിര്‍ബന്ധിതരാകും. അല്ലാത്തവ പൂട്ടേണ്ടി വരും. കസ്റ്റ മേഴ്സിനു നഷ്ടമുണ്ടയാല് നഷ്ട പരി ഹാരം വരെ കൊടുക്കേണ്ട വ്യവ സ്ഥ നിയമത്തിലുണ്ട്.
കാലാവസ്ഥ വ്യതിയാനം വലിയ പ്രശ്നമാണെന്നു സിബി ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കൃഷിക്ക് കനത്ത ഭീഷണിയാണെന്നു സിബി കൂട്ടിച്ചേര്‍ത്തു.
സിബിക്കു പിന്തുണയുമായി ഭാര്യ ലൗലിയും മക്കളും കൂടെയുണ്ട്. വീടിനുള്ളിലും പുറത്തുമുള്ള ചെടിക ളുടെ കാര്യത്തില്‍ ലൗലി അതീവ ശ്രദ്ധാലുവാണ്. ട്രെന്ഡിനനുസരി ച്ചുള്ള ചെടികള്‍ നഴ്സറികളിലെത്തിക്കാന് ഇത് സിബിയെ സഹായിക്കുന്നു.
പുതുതലമുറകളുടെ ആഗ്രഹവും മക്കളിലൂടെ സിബി മനസിലാക്കുന്നു. മൂത്തമകന് കെവിന് തോമസ് തിരുവല്ല ബിലിവേഴ്സ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകന് ഡെയ്ന്‍ തോമസ് മുതലക്കോടം സെന്റ് ജോര്‍ജില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി, ഇളയ മകള്‍ അന്ന മറിയം തോമസ് കാര്‍മല്‍ പബ്ലിക് സ്കൂളില്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു.
ഫോണ്‍: 9446861833
ജോണ്സണ് വേങ്ങത്തടം
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
Latest News
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
ഫ്രാൻസിൽ കാട്ടുതീ പടരുന്നു
Latest News
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
ഫ്രാൻസിൽ കാട്ടുതീ പടരുന്നു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top